Donnerstag, 30. August 2012

മരിച്ചവരെ പറ്റിയുളള രണ്ടു വ്യത്യസ്ഥ ഉപദേശങ്ങള്


മരിച്ചവരെ പറ്റിയുളള രണ്ടു വ്യത്യസ്ഥ ഉപദേശങ്ങള്
വേദോപദേശം
ദുരുപദേശം
ഓറ്ത്തഡോക്സ്, കത്തോലിക്കാ മറ്റു പുരാതന സഭകള്
യഹോവാസാക്ഷികള്, ശാബത്തുകാറ്, ആധുനീക വിടുതല് സഭകള്
മനുഷ്യന് മരിക്കുമ്പോള് ശരീരം പൊടിയിലേക്ക് തിരികെ ചേരുകയും അഭൌതീകസത്തയായ ആത്മാവ് അതിനെ നല്കിയ ദൈവത്തിങ്കലേക്ക് മടങ്ങിപോവുകയും (സഭാപ്ര. 12.6) അവിടെ സുബോധത്തോടെ അന്ത്യനാളിനും ന്യായവിധിക്കും കാത്ത് കഴിയുന്നു. (വെളിപാട് 6.911)
ആത്മാവും ശരീരവും മരിക്കുന്നുവെന്നു പഠിപ്പിക്കുന്നവറ്, ശരീരം മരിക്കുന്നു എന്നാല് ആത്മാവ് മരിക്കുന്നില്ല, അതിനു സമാനമായ അബോധനിദ്ര COMA -യിലാണെന്നു പഠിപ്പിക്കുന്നവറ്, തുടങ്ങിയവറ്
കബറിടവും പാതാളവും
1.    ഹീബ്രു (എബ്രായ) ഭാഷയിലും ഗ്രീക്കിലും പാതാളത്തിനും ശവക്കുഴിക്കും പാതാളത്തിനും വെവ്വേറെ വാക്കുകള് ഉണ്ട്. a[|dhj (hades) lAav., laov. n.f. (appar. m.) She`ôl, 
2.   പുതിയനിയമത്തില് ഒരിടത്തും പാതളത്തിന് ശവക്കുഴി എന്നറ്ത്ഥമില്ല. mnhmei/on "mnemeion" എന്നതാണ് ശവക്കുഴിക്ക് അഥവാ കബറിടത്തിനുളള ഗ്രീക്കു വാക്ക്. rb,q kever എന്നത് അതിന്റ്റെ എബ്രായാപദമാണ്.
3.   ആത്മാവ് അല്ലെങ്കില് ദേഹി കബറിലേക്ക് mnhmei/on "mnemeion പോകുന്നുവെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല.
4.   അതുപോലെ ശരീരം പാതാളത്തിലേക്കു a[|dhj (hades) lAav., laov. ( She`ôl, )പോകുന്നുവെന്നും പറഞ്ഞിട്ടില്ല.
ഇവ തമ്മിലുളള വ്യത്യാസങ്ങള്
1.   കബറിലായിരിക്കുന്ന ശരീരങ്ങള് അബോധാവസ്ഥയിലായിരിക്കുമ്പോള് പാതാളത്തില് അല്ലെങ്കില് പറുദീസയിലായിരിക്കുന്ന ആത്മാക്കള് സുബോധാവസ്ഥയിലാണ്.
2.   കബറിടത്തെ അല്ലെങ്കില് ശവക്കുഴിയെ സ്പറ്ശിക്കുന്നവന് അശുദ്ധനാകുമെന്ന്(Num. 19:16),  പരാമറ്ശിക്കുമ്പോള്, പാതാളത്തെക്കുറിച്ച് ആവിധത്തില് പരാമറ്ശമില്ല.
3.   മനുഷ്യന് ശവക്കുഴിയിലും കബറുകളിലും ഇറങ്ങുകയും തിരിച്ചു കയറിപോരുകയും സാദ്ധ്യമാണ് [heb: rb,q kever] (2 Kings 23:16), (ദൈവികശക്തിയാലല്ലാതെ) ഒരുവനും പാതാളത്തിലിറങ്ങുകയും മടങ്ങിവരുകയും സാദ്ധമല്ല.

ആത്മാവും ശരീരവും
TEXT
Outward Man
Inward Man
2 Cor 4:16
പുറമെയുളള മനുഷ്യന് ക്ഷയിക്കുന്നു
അകമെയുളള മനുഷ്യന് പുതുക്കം പ്രാപിക്കുന്നു
Rom 7:22
ശരീരം
അകത്തെ മനുഷ്യന്
Mt 26:41
ജഡം ബലഹീനം
ആത്മാവോ ഒരുക്കമുളളത്
3 Jn 2
ആരോഗ്യവാനായിരിക്കുക (ശുഭമായിരിക്കുക)
നിന്റ്റെ ആത്മാവ് അഭിവൃത്തി പ്രാപിക്കുന്നതുപോലെ (ശുഭമായിരിക്കുന്നതുപോലെ)


Body –Spirit Dichotomy  in the Bible
TEXT
BODY
SOUL/SPIRIT 
Comment
Mt 10:28
മനുഷ്യന് ശരീരത്തെ കൊല്ലാനാവും
മനുഷ്യന് ആത്മാവിനെ കൊല്ലാനാവില്ല

2 Pet 1:13ff
എന്റ്റെ കൂടാരം പൊളിഞ്ഞുപോകുവാനടുത്തിരിക്കുന്നു
എന്റ്റെ വേറ്പാട്

Dan 7:15
In the midst of its sheath (ജഡത്തിന്റ്റ ഉറക്കുളളില്)
15 ദാനീയേല്എന്ന ഞാനോ എന്റെ ഉള്ളില്എന്റെ മനസ്സു വ്യസനിച്ചുഎനിക്കു ഉണ്ടായ ദര്ശനങ്ങളാല്ഞാന്പരവശനായി
Dan 7:15 I Daniel was grieved in my spirit in the midst of my body, and the visions of my head troubled me. (RNKJV)
my spirit was distressed 
ആത്മാവ് ജഡത്തിന്റ്റെ ഉറക്കുളളില് ഞെരുങ്ങി נדן  nâdân
naw-dawn'
Of uncertain derivation; a sheath (of a sword): - sheath. figuratively the body (as the receptacle of the soul):
.
Mt 27:52
നിദ്രപ്രാപിച്ച ശരീരങ്ങള്പലതും ഉയിര്ത്തെഴുന്നേറ്റു

വിശുദ്ധന്മാരുടെ
It doesn't say "the saints arose" but their bodies arose, indicating they were no longer "departed spirits" in hades.
Lk 8:52-56
അവള്ഉടനെ എഴുന്നേറ്റു;
55 അവളുടെ ആത്മാവു മടങ്ങിവന്നു,
ആത്മാവിന്റ്റെ വേറ്പാട് മരണമാണെങ്കില്, ആത്മാവിന്റ്റെ മടങ്ങിവരവ് ഉയറ്പ്പാണ്.
Ps 42:6
എന്നില്(എന്റ്റെ ഉളളില്)
എന്റെ ആത്മാവു എന്നില്വിഷാദിച്ചിരിക്കുന്നു;
clear dichotomy
Zech 12:1
within him മനുഷ്യന്റെ ആത്മാവിനെ അവന്റെ ഉള്ളില് നിര്മ്മിക്കയും ചെയ്തിരിക്കുന്ന യഹോവ
മനുഷ്യന്റെ ആത്മാവിനെ അവന്റെ ഉള്ളില്നിര്മ്മിക്കയും ചെയ്തിരിക്കുന്ന യഹോവ
clear dichotomy
1 Cor 2:11
 മനുഷ്യനിലുള്ളതു
 അവനിലെ മാനുഷാത്മാവല്ലാതെ മനുഷ്യരില്ആര്അറിയും?
clear dichotomy
Num 16:22
all flesh സകലജനത്തിന്റെയും ആത്മാക്കള്ക്കു ഉടയവനാകുന്ന ദൈവമേ
The God of the spirits of സകലജനത്തിന്റെയും ആത്മാക്കള്ക്കു ഉടയവനാകുന്ന ദൈവമേ
clear dichotomy

"  ഞങ്ങളുടെ ആയുഷ്കാലം എഴുപതു സംവത്സരം; ഏറെ ആയാല്എണ്പതു സംവത്സരം; അതിന്റെ പ്രതാപം പ്രയാസവും ദുഃഖവുമത്രേ; അതു വേഗം തീരുകയും ഞങ്ങള്പറന്നു പോകയും ചെയ്യുന്നു." Psalm 90:10-11
മരണാനന്തരം ആത്മാവ്
TEXT
DEATH
LIFE AFTER 
Lk 16:19-31
 22 ദരിദ്രന്മരിച്ചപ്പോള്
ദൂതന്മാര്അവനെ അബ്രാഹാമിന്റെ മടിയിലേക്കു കൊണ്ടുപോയി.
Mt 17:1-5
മോശ: 1500 BC & ഏലിയാവ്: 730 BC
ശ്ലീഹന്മാറ്ക്ക് പ്രത്യക്ഷനായി-- 30 AD 
1 Sam 28:1-20
ശമുവേല് മരിച്ചു
ശൌലിന് പ്രത്യക്ഷനായി 
1 Sam 28:19
ശൌലും പുത്രന്മാരും മരിച്ച്
(നാളെ നീയും നിന്റെ പുത്രന്മാരും എന്നോടുകൂടെ ആകും; )
ശമുവേലിനോട് കൂടെയാകും 
Gen 25:17
അവന്പ്രാണനെ വിട്ടു മരിച്ചു,

തന്റെ ജനത്തോടു ചേര്ന്നു.
Eccl 12:7
 പൊടി  ഭൂമിയിലേക്കു.

ആത്മാവു ദൈവത്തിന്റെ അടുക്കലേക്കു
Isa. 14:9-11
മരിച്ചവരുടെ
(സകലഭൂപാലന്മാരുമായ പ്രേതന്മാരെ ഉണര്ത്തുകയും ജാതികളുടെ സകലരാജാക്കന്മാരെയും സിംഹാസനങ്ങളില്നിന്നു എഴുന്നേല്പിക്കയും ചെയ്തിരിക്കുന്നു.
 10 അവരൊക്കെയും നിന്നോടുനീയും ഞങ്ങളെപ്പോലെ ബലഹീനനായോ? നീയും ഞങ്ങള്ക്കു തുല്യനായ്തീര്ന്നുവോ? എന്നു പറയും.)

ആത്മാക്കള് നിന്നോട് പറയും
Ps 90:10-12
ഞങ്ങളുടെ ആയുഷ്കാലം തീരുകയും
ഞങ്ങള് പറന്നു പോവുകയും ചെയ്യും
Rev 6:9-11
ക്രൈസ്തവ രക്തസാക്ഷികള്
അവരുടെ ആത്മാക്കള് ബലിപീഠത്തിന്റ്റെ കീഴില്നിന്നും ദൈവത്തോട് സംസാരിക്കുന്നു
Lk 20:37-38
ദൈവമോ മരിച്ചവരുടെ ദൈവമല്ല,
കര്ത്താവിനെ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും എന്നു പറയുന്നു.... എല്ലാവരും അവന്നു ജീവിച്ചിരിക്കുന്നുവല്ലോ.
അബ്രാഹാമും, ഇസഹാക്കും, യാക്കോബും, സാമുവേലും  മോശയും ലാസറും ഇപ്പോഴും ജീവിക്കുന്നു...




മരണാനന്തരം കറ്ത്താവിനോട് കൂടെ
TEXT
TO BE IN BODY
TO BE WITH LORD 
Job 19:26 
എന്റെ ത്വക്ഇങ്ങനെ നശിച്ചശേഷം.

ഞാന്ദേഹരഹിതനായി ദൈവത്തെ കാണും.

Phil 1:22
ജഡത്തില്ജീവിക്കുക
വിട്ടു പിരിഞ്ഞു ക്രിസ്തുവിനോടുകൂടെ ഇരിപ്പാന്എനിക്കു കാംക്ഷയുണ്ടു; അതു അത്യുത്തമമല്ലോ.

2 Cor 5:6-8
ശരീരത്തില്വസിക്കുമ്പോള്ഒക്കെയും കര്ത്താവിനോടു അകന്നു പരദേശികള്ആയിരിക്കുന്നു എന്നു അറിയുന്നു.

ഞങ്ങള്ശരീരം വിട്ടു കര്ത്താവിനോടുകൂടെ വസിപ്പാന്അധികം ഇഷ്ടപ്പെടുന്നു.

2 Cor 12:3
; ശരീരത്തോടെയോ
ശരീരം കൂടാതെയ
1 Th 5:10
നാം ഉണര്ന്നിരുന്നാലും ഉറങ്ങിയാലും
തന്നോടുകൂടെ ജീവിക്കേണ്ടതിന്നു
Acts 2:27-31
നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാന്സമ്മതിക്കയുമില്ല.

നീ എന്റെ പ്രാണനെ പാതാളത്തില്വിടുകയില്ല;


 

മരണശേഷമുളള ആത്മാവിന്റ്റെ സജീവാവസ്ഥ വെളിപ്പടുത്തുന്ന നാലു വേദഭാഗങ്ങള്
1.            Isa 14:9-11
9 നിന്റെ വരവിങ്കല്നിന്നെ എതിരേല്പാന്താഴേ പാതാളം നിന്റെ നിമിത്തം ഇളകിയിരിക്കുന്നു; അതു നിന്നെച്ചൊല്ലി സകലഭൂപാലന്മാരുമായ പ്രേതന്മാരെ ഉണര്ത്തുകയും ജാതികളുടെ സകലരാജാക്കന്മാരെയും സിംഹാസനങ്ങളില്നിന്നു എഴുന്നേല്പിക്കയും ചെയ്തിരിക്കുന്നു.
 10 അവരൊക്കെയും നിന്നോടുനീയും ഞങ്ങളെപ്പോലെ ബലഹീനനായോ? നീയും ഞങ്ങള്ക്കു തുല്യനായ്തീര്ന്നുവോ? എന്നു പറയും.
 11 നിന്റെ ആഡംബരവും വാദ്യഘോഷവും പാതാളത്തിലേക്കു ഇറങ്ങിപ്പോയി; നിന്റെ കീഴെ പുഴുക്കളെ വിരിച്ചിരിക്കുന്നു; കൃമികള്നിനക്കു പുതെപ്പായിരിക്കുന്നു.
2.            1 Sam 28:1-20
1 കാലത്തു ഫെലിസ്ത്യര്യിസ്രായേലിനോടു പടവെട്ടേണ്ടതിന്നു തങ്ങളുടെ സേനകളെ ഒന്നിച്ചുകൂട്ടി; അപ്പോള്ആഖീശ് ദാവീദിനോടുനീയും നിന്റെ ആളുകളും എന്നോടുകൂടെ യുദ്ധത്തിന്നു പോരേണം എന്നു അറിഞ്ഞുകൊള് എന്നു പറഞ്ഞു.
 2 എന്നാറെ ദാവീദ് ആഖീശിനോടുഅടിയന്എന്തു ചെയ്യും എന്നു നീ കണ്ടറിയും എന്നു പറഞ്ഞു. ആഖീശ് ദാവീദിനോടുഅതു കെണ്ടു ഞാന്നിന്നെ എപ്പോഴും എന്റെ മെയ്ക്കാവലാക്കും എന്നു പറഞ്ഞു.
 3 എന്നാല്ശമൂവേല്മരിച്ചുപോയിരുന്നു; യിസ്രായേലെല്ലാം അവനെക്കുറിച്ചു വിലപിച്ചു അവന്റെ സ്വന്തപട്ടണമായ രാമയില്അവനെ അടക്കം ചെയ്തിരുന്നു. ശൌലോ വെളിച്ചപ്പാടന്മാരെയും മന്ത്രവാദികളെയും ദേശത്തുനിന്നു നീക്കിക്കളഞ്ഞിരുന്നു.
 4 എന്നാല്ഫെലിസ്ത്യര്ഒന്നിച്ചുകൂടി ശൂനേമില്പാളയം ഇറങ്ങി; ശൌലും എല്ലായിസ്രായേലിനെയും ഒന്നിച്ചുകൂട്ടി ഗില്ബോവയില്പാളയം ഇറങ്ങി.
 5 ശൌല്ഫെലിസ്ത്യരുടെ സൈന്യത്തെ കണ്ടു ഭയപ്പെട്ടു അവന്റെ ഹൃദയം ഏറ്റവും വിറെച്ചു.
 6 ശൌല്യഹോവയോടു ചോദിച്ചാറെ യഹോവ അവനോടു സ്വപ്നംകൊണ്ടോ ഊറീംകൊണ്ടോ പ്രവാചകന്മാരെക്കൊണ്ടോ ഉത്തരം അരുളിയില്ല.
 7 അപ്പോള്ശൌല്തന്റെ ഭൃത്യന്മാരോടുഎനിക്കു ഒരു വെളിച്ചപ്പാടത്തിയെ അന്വേഷിപ്പിന്‍ ; ഞാന്അവളുടെ അടുക്കല്ചെന്നു ചോദിക്കും എന്നു പറഞ്ഞു. അവന്റെ ഭൃത്യന്മാര്അവനോടുഏന്‍ -ദോരില്ഒരു വെളിച്ചപ്പാടത്തി ഉണ്ടു എന്നു പറഞ്ഞു.
 8 ശൌല്വേഷംമാറി വേറെ വസ്ത്രം ധരിച്ചു രണ്ടാളെയും കൂട്ടി പോയി രാത്രിയില് സ്ത്രീയുടെ അടുക്കല്എത്തിവെളിച്ചപ്പാടാത്മാവുകൊണ്ടു നീ എനിക്കായി പ്രശ്നം നോക്കുകയും ഞാന്പറയുന്നവനെ വരുത്തിത്തരികയും ചെയ്യേണം എന്നു പറഞ്ഞു.
 9 സ്ത്രീ അവനോടുശൌല്ചെയ്തിട്ടുള്ളതു, അവന്വെളിച്ചപ്പാടന്മാരെയും മന്ത്രവാദികളെയും ദേശത്തുനിന്നു ഛേദിച്ചുകളഞ്ഞതുതന്നേ നീ അറിയുന്നുവല്ലോ; എന്നെ കൊല്ലിപ്പാന്നീ എന്റെ ജീവന്നു കണി വെക്കുന്നതു എന്തിന്നു എന്നു പറഞ്ഞു.
 10 യഹോവയാണ കാര്യംകൊണ്ടു നിനക്കു ഒരു ദോഷവും ഭവിക്കയില്ല എന്നു ശൌല്യഹോവയുടെ നാമത്തില്അവളോടു സത്യം ചെയ്തു പറഞ്ഞു.
 11 ഞാന്ആരെ വരുത്തിത്തരേണ്ടു എന്നു സ്ത്രീ ചോദിച്ചതിന്നുശമൂവേലിനെ വരുത്തിത്തരേണം എന്നു അവന്പറഞ്ഞു.
 12 സ്ത്രീ ശമൂവേലിനെ കണ്ടപ്പോള്ഉച്ചത്തില്നിലവിളിച്ചു, ശൌലിനോടുനീ എന്നെ ചതിച്ചതു എന്തു? നീ ശൌല്ആകുന്നുവല്ലോ എന്നു പറഞ്ഞു.
 13 രാജാവു അവളോടുഭയപ്പെടേണ്ടാ; നീ കാണുന്നതു എന്തു എന്നു ചോദിച്ചതിന്നുഒരു ദേവന്ഭൂമിയില്നിന്നു കയറിവരുന്നതു ഞാന്കാണുന്നു എന്നു സ്ത്രീ ശൌലിനോടു പറഞ്ഞു.
 14 അവന്അവളോടുഅവന്റെ രൂപം എന്തു എന്നു ചോദിച്ചതിന്നു അവള്ഒരു വൃദ്ധന്കയറിവരുന്നു; അവന്ഒരു അങ്കിയും ധരിച്ചിരിക്കുന്നു എന്നു പറഞ്ഞു. എന്നാറെ അതു ശമൂവേല്എന്നറിഞ്ഞു ശൌല്സാഷ്ടാംഗം വീണു നമസ്കരിച്ചു.
 15 ശമൂവേല്ശൌലിനോടുനീ എന്നെ വിളിച്ചതിനാല്എന്റെ സ്വസ്ഥതെക്കു ഭംഗം വരുത്തിയതു എന്തു എന്നു ചോദിച്ചു; അതിന്നു ശൌല്ഞാന്മഹാകഷ്ടത്തിലായിരിക്കുന്നു; ഫെലിസ്ത്യര്എന്നോടു യുദ്ധം ചെയ്യുന്നു; ദൈവം എന്നെ വിട്ടുമാറിയിരിക്കുന്നു; പ്രവാചകന്മാരെക്കൊണ്ടാകട്ടെ സ്വപ്നംകൊണ്ടാകട്ടെ എന്നോടു ഉത്തരമരുളുന്നില്ല; അതുകൊണ്ടു ഞാന്എന്തു ചെയ്യേണമെന്നു എനിക്കു പറഞ്ഞുതരേണ്ടതിന്നു ഞാന്നിന്നെ വിളിപ്പിച്ചു എന്നു ഉത്തരം പറഞ്ഞു.
 16 അതിന്നു ശമൂവേല്പറഞ്ഞതുദൈവം നിന്നെ വിട്ടുമാറി നിനക്കു ശത്രുവായ്തീര്ന്നിരിക്കെ നീ എന്തിന്നു എന്നോടു ചോദിക്കുന്നു?
 17 യഹോവ എന്നെക്കൊണ്ടു പറയിച്ചതുപോലെ അവന്നിന്നോടു ചെയ്തിരിക്കുന്നു; രാജത്വം യഹോവ നിന്റെ കയ്യില്നിന്നു പറിച്ചെടുത്തു നിന്റെ കൂട്ടുകാരനായ ദാവീദിന്നു കൊടുത്തിരിക്കുന്നു.
 18 നീ യഹോവയുടെ കല്പന കേട്ടില്ല; അമാലേക്കിന്റെമേല്അവന്റെ ഉഗ്രകോപം നടത്തിയതുമില്ല; അതുകൊണ്ടു യഹോവ കാര്യം ഇന്നു നിന്നോടു ചെയ്തിരിക്കുന്നു.
 19 യഹോവ നിന്നെയും യിസ്രായേലിനെയും ഫെലിസ്ത്യരുടെ കയ്യില്ഏല്പിക്കും; നാളെ നീയും നിന്റെ പുത്രന്മാരും എന്നോടുകൂടെ ആകും; യിസ്രായേല്പാളയത്തെ യഹോവ ഫെലിസ്ത്യരുടെ കയ്യില്ഏല്പിക്കും.
 20 പെട്ടെന്നു ശൌല്നെടുനീളത്തില്നിലത്തു വീണു ശമൂവേലിന്റെ വാക്കുകള്നിമിത്തം ഏറ്റവും ഭയപ്പെട്ടുപോയി; അവനില്ഒട്ടും ബലമില്ലാതെയായി; അന്നു രാവും പകലും മുഴുവന്അവന്ഒന്നും ഭക്ഷിച്ചിട്ടില്ലായിരുന്നു.

3.            Luke 16:19-31
19 ധനവാനായോരു മനുഷ്യന്ഉണ്ടായിരുന്നു; അവന്ധൂമ്രവസ്ത്രവും പട്ടും ധരിച്ചു ദിനന്പ്രതി ആഡംബരത്തോടെ സുഖിച്ചുകൊണ്ടിരുന്നു.
 20 ലാസര്എന്നു പേരുള്ളോരു ദരിദ്രന്വ്രണം നിറഞ്ഞവനായി അവന്റെ പടിപ്പുരക്കല്കിടന്നു
 21 ധനവാന്റെ മേശയില്നിന്നു വീഴുന്നതു തിന്നു വിശപ്പടക്കുവാന്ആഗ്രഹിച്ചു; നായ്ക്കളും വന്നു അവന്റെ വ്രണം നക്കും.
 22 ദരിദ്രന്മരിച്ചപ്പോള്ദൂതന്മാര്അവനെ അബ്രാഹാമിന്റെ മടിയിലേക്കു കൊണ്ടുപോയി.
 23 ധനവാനും മരിച്ചു അടക്കപ്പെട്ടു; പാതാളത്തില്യാതന അനുഭവിക്കുമ്പോള്മേലോട്ടു നോക്കി ദൂരത്തു നിന്നു അബ്രാഹാമിനെയും അവന്റെ മടിയില്ലാസരിനെയും കണ്ടു
 24 അബ്രാഹാംപിതാവേ, എന്നോടു കനിവുണ്ടാകേണമേ; ലാസര്വിരലിന്റെ അറ്റം വെള്ളത്തില്മുക്കി എന്റെ നാവിനെ തണുപ്പിക്കേണ്ടതിന്നു അവനെ അയക്കേണമേ; ഞാന് ജ്വാലയില്കിടന്നു വേദന അനുഭവിക്കുന്നു എന്നു വിളിച്ചു പറഞ്ഞു.
 25 അബ്രാഹാംമകനേ, നിന്റെ ആയുസ്സില്നീ നന്മയും ലാസര്അവ്വണ്ണം തിന്മയും പ്രാപിച്ചു എന്നു ഔര്ക്ക; ഇപ്പോള്അവന്ഇവിടെ ആശ്വസിക്കുന്നുനീയോ വേദന അനുഭവിക്കുന്നു.
 26 അത്രയുമല്ല ഞങ്ങള്ക്കും നിങ്ങള്ക്കും നടുവെ വലിയോരു പിളര്പ്പുണ്ടാക്കിയിരിക്കുന്നു. ഇവിടെ നിന്നു നിങ്ങളുടെ അടുക്കല്കടന്നുവരുവാന്ഇച്ഛിക്കുന്നവര്ക്കും കഴിവില്ല; അവിടെ നിന്നു ഞങ്ങളുടെ അടുക്കല്കടന്നു വരുവാന്ഇച്ഛിക്കുന്നവര്ക്കും കഴിവില്ല; അവിടെനിന്നു ഞങ്ങളുടെ അടുക്കല്കടന്നു വരുവാനും പാടില്ല എന്നു പറഞ്ഞു.
 27 അതിന്നു അവന്എന്നാല്പിതാവേ, അവനെ എന്റെ അപ്പന്റെ വീട്ടില്അയക്കേണമെന്നു ഞാന്അപേക്ഷിക്കുന്നു;
 28 എനിക്കു അഞ്ചു സഹോദരന്മാര്ഉണ്ടു; അവരും യാതനാസ്ഥലത്തു വരാതിരിപ്പാന്അവന്അവരോടു സാക്ഷ്യം പറയട്ടെ എന്നു പറഞ്ഞു.
 29 അബ്രാഹാം അവനോടുഅവര്ക്കും മോശെയും പ്രവാചകന്മാരും ഉണ്ടല്ലോ; അവരുടെ വാക്കു അവര്കേള്ക്കട്ടെ എന്നു പറഞ്ഞു.
 30 അതിന്നു അവന്അല്ലല്ല, അബ്രാഹാം പിതാവേ, മരിച്ചവരില്നിന്നു ഒരുത്തന്എഴുന്നേറ്റു അവരുടെ അടുക്കല്ചെന്നു എങ്കില്അവര്മാനസാന്തരപ്പെടും എന്നു പറഞ്ഞു.
 31 അവന്അവനോടുഅവര്മോശെയുടെയും പ്രവാചകന്മാരുടെയും വാക്കു കേള്ക്കാഞ്ഞാല്മരിച്ചവരില്നിന്നു ഒരുത്തന്എഴുന്നേറ്റു ചെന്നാലും വിശ്വസിക്കയില്ല എന്നു പറഞ്ഞു.

4.            Rev 6:9-11

9 അവന്അഞ്ചാം മുദ്ര പൊട്ടിച്ചപ്പോള്ദൈവവചനം നിമിത്തവും തങ്ങള്പറഞ്ഞ സാക്ഷ്യം ഹേതുവായും അറുക്കപ്പെട്ടവരുടെ ആത്മാക്കളെ ഞാന്യാഗപീഠത്തിങ്കീഴില്കണ്ടു;
 10 വിശുദ്ധനും സത്യവാനും ആയ നാഥാ, ഭൂമിയില്വസിക്കുന്നവരോടു ഞങ്ങളുടെ രക്തത്തെക്കുറിച്ചു നീ എത്രത്തോളം ന്യായവിധിയും പ്രതികാരവും നടത്താതെയിരിക്കും എന്നു അവര്ഉറക്കെ നിലവിളിച്ചു.
 11 അപ്പോള്അവരില്ഔരോരുത്തന്നും വെള്ളനിലയങ്കി കൊടുത്തു; അവരെപ്പോലെ കൊല്ലപ്പെടുവാനിരിക്കുന്ന സഹഭൃത്യന്മാരും സഹോദരന്മാരും വന്നുതികയുവോളം അല്പകാലം കൂടെ സ്വസ്ഥമായി പാര്ക്കേണം എന്നു അവര്ക്കും അരുളപ്പാടുണ്ടായി.

നരകവും പാതാളവും തമ്മിലുളള വ്യത്യാസങ്ങള്
1.   അന്ത്യന്യായവിധിക്കുമുമ്പ് ആരും നരകത്തില് പോകുന്നില്ല (gehenna)
2.   പരേതരായവരില് തിന്മപ്പെട്ടവരുടെ ആത്മാക്കള് പാതാളത്തിലും, ശുദ്ധിമാന്മാരുടേത് പറുദീസയിലുമാണ്
3.   പാതാളമെന്നത് താതക്കാലികമാണ്
4.   നരകം നിത്യമാണ്.
Rev 20:14
  മരണത്തെയും പാതാളത്തെയും തീപ്പൊയ്കയില്തള്ളിയിട്ടു; തീപ്പൊയ്ക രണ്ടാമത്തെ മരണം.

തീപ്പൊയ്ക എന്നത് നരകമാണ്. തിന്മപ്പെട്ടവരെ അന്ത്യവിധിക്കുശേഷം തീപ്പൊയ്കയില് തളളിയിട്ടാല് പിന്നെ പാതാളം ഇല്ല.


 

Lk 20:37-38 

34 അതിന്നു യേശു ഉത്തരം പറഞ്ഞതുഈ ലോകത്തിന്റെ മക്കള്വിവാഹം കഴിക്കയും വിവാഹത്തിന്നു കൊടുക്കയും ചെയ്യുന്നു.
 35 എങ്കിലും ലോകത്തിന്നും മരിച്ചവരില്നിന്നുള്ള പുനരുത്ഥാനത്തിന്നും യോഗ്യരായവര്വിവാഹം കഴിയക്കയുമില്ല വിവാഹത്തിന്നു കൊടുക്കപ്പെടുകയുമില്ല; അവര്ക്കും ഇനി മരിപ്പാനും കഴികയില്ല.
 36 അവന്പുനരുത്ഥാനപുത്രന്മാരാകയാല്ദൈവദൂതതുല്യരും ദൈവ പുത്രന്മാരും ആകുന്നു.
 37 മരിച്ചവര്ഉയിര്ത്തെഴുന്നേലക്കുന്നു എന്നതോ മോശെയും മുള്പ്പടര്പ്പുഭാഗത്തു കര്ത്താവിനെ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും എന്നു പറയുന്നതിനാല്സൂചിപ്പിച്ചിരിക്കുന്നു.
 38 ദൈവമോ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ; എല്ലാവരും അവന്നു ജീവിച്ചിരിക്ക

2.കോരി 2.16 മരണത്തില്നിന്നു മരണത്തിലേക്കുള്ള വാസന, അവര്ക്കോ ജീവനില്നിന്നു ജീവങ്കലേക്കുള്ള വാസന തന്നേ. എന്നാല്ഇതിന്നു ആര്പ്രാപ്തന്‍ ?

ഉപസംഹാരം
മരണമെന്നത് വേദപുസ്തകപ്രകാരം ആത്മാവിന്റയും ശരീരത്തിന്റെയും സംപൂറ്ണ്ണനാശമല്ല മറിച്ച് ആത്മാവ് ശരീരത്തില് നിന്ന് വേറ്പെടുന്ന പ്രക്രീയമാത്രമാണെന്ന് മനസിലാക്കുവാനാവാത്തതാണ് മരണാനന്തരമുളള അവസ്ഥയെ പറ്റിയുളള ഈ കോലാഹലങ്ങള്ക്കു മുഴുവന് കാരണം. മരണാനന്തരം ശരീരം നശിക്കുന്നു, ആത്മാവ് നശിക്കുന്നില്ല, മറിച്ച് ദൈവസാമിപ്യത്തിലേക്ക് മടങ്ങിപോകുന്നു. ശരീരരഹിതമായ ആത്മാവുമായി ശരീരത്തിലിരിക്കുന്ന മനുഷ്യന് സാധാരണഗതിയില് ബന്ധപ്പെടുക സാദ്ധ്യമല്ല. എന്നാലീ മാനുഷീക ബലഹീനത ദൈവത്തിനു ബാധകമല്ല. അവന് മരിച്ചവരോട് ജീവനുളളവരോടെന്നതുപോലെ ബന്ധപ്പെടുവാന് സാധിക്കും Rev 6:9-11. അതുകൊണ്ടാണ് യേശു സാദൂക്ക്യരുടെ ചോദ്യത്തിന്, Lk 20:37-38 37 മരിച്ചവര്ഉയിര്ത്തെഴുന്നേലക്കുന്നു എന്നതോ മോശെയും മുള്പ്പടര്പ്പുഭാഗത്തു കര്ത്താവിനെ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും എന്നു പറയുന്നതിനാല്സൂചിപ്പിച്ചിരിക്കുന്നു. 38 ദൈവമോ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ; എല്ലാവരും അവന്നു ജീവിച്ചിരിക്കുന്നുവല്ലോ എന്നു സുവ്യക്തമാക്കുന്നത്. ദൈവമോ മരിച്ചവരുടെ ദൈവമല്ല, ജീവനുളളവരുടെ ദൈവമാണ്, അവന് എല്ലാവരും, അതായത് മരിച്ചവരും ജീവനുളളവരും ഒരുപോലെ ജീവിച്ചിരിക്കുന്നുവെന്നും, അതുകൊണ്ടാണ് അവനെ മരിച്ചുപോയവരായ അബ്രാഹാമിന്റ്റെയും ഇസഹാക്കിന്റ്റെയും യാക്കോബിന്റ്റെയും ദൈവം വിളിച്ചിരിക്കുന്നതെന്നു മനസിലാക്കിയാല്, മരിച്ചവരെ പറ്റിയുളള ആധുനീകമായ തോന്നലുകളുടെ ദുരുപദേശത്തിന്റ്റെ കാറ്റുകള് നമ്മേ ബാധിക്കുകയേയില്ല. അങ്ങനെ മരണാന്തരം ആത്മാവ് സജീവമാണെന്നും അവറ്ക്ക് സുബോധമുണ്ടെന്നും അവറ്ക്കു പ്രാറ്ത്ഥിക്കുവാനാകുമെന്നും ജീവനുളളവറ് പരസ്പരം പ്രാറ്ത്ഥിക്കുന്നതുപോലെ മരിച്ചവരും ജീവനുളളവരും തമ്മിലും പ്രാറ്ത്ഥനാബന്ധംപുലറ്ത്തുന്നതില് വേദപുസ്തകവിരുദ്ധമായി യാതൊന്നുമില്ലെന്നും സുവ്യക്തമാണല്ലോ.


Keine Kommentare:

Our Horizon

Our Horizon
miles to go before I sleep