My Articles




എന്താണ് മരണം?

മനുഷ്യന്റ്റെ ആരംഭം മുതല് ഇന്നുവരെ മനുഷ്യനെ മരണം പോലെ ഈ ലോകത്തില് ഭയപ്പെടുത്തുന്ന മറ്റൊരു സംഗതിയില്ല.  ആദിമമനുഷ്യന്റെ പാപത്തിലാണ് മരണം ആരംഭിക്കുന്നത് എന്നതിനാല് അതിന് ബൈബിളില് പോലും പലപ്പോളും ഒരു ഭയപ്പെടുത്തുന്ന മുഖംമൂടിയുണ്ട് എന്ന് പറയാതെവയ്യ.
 വേദപുസ്തകത്തില് ഈ മരണഭയം നമുക്ക് പലയിടങ്ങളിലും അതിന്റെ തീവ്രതയില് വായിച്ചെടുക്കാന് പറ്റും. സങ്കീറ്ത്തകന് വിലപിക്കുന്നു....സങ്കി..55.4..5   4 എന്റെ ഹൃദയം എന്റെ ഉള്ളില്‍  വേദനപ്പെട്ടിരിക്കുന്നുമരണഭീതിയും എന്റെമേല്‍ വീണിരിക്കുന്നു. 5 ഭയവും വിറയലും എന്നെ പിടിച്ചിരിക്കുന്നുപരിഭ്രമം എന്നെ മൂടിയിരിക്കുന്നു.
  ഇത് അനേകരുടെയും മരണത്തോടുളള പ്രതികരണത്തിന്റെ ഒരു ധ്വനിയാണ്. ഈയോബിന്റെ സ്നേഹിതറ് ബില്ദാദ് മരണത്തെ വിശേഷിപ്പിക്കുന്നത് ഘോരരാജാവ് “king of terrors” (Job 18:14) എന്നാണ്. അതുകൊണ്ട് എബ്രായാ ലേഖന്  യേശുവിന്റെ മരണം നമ്മെ വിമോചിപ്പിച്ചത് ഈ മരണഭീതിയില് നിന്നാണെന്ന് ഓറ്മ്മിപ്പിക്കുന്നു  14 മക്കള്‍ ജഡരക്തങ്ങളോടു കൂടിയവര്‍ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ
 15 തന്റെ മരണത്താല്‍ നീക്കി ജീവപര്യന്തം മരണ ഭീതിയാല്   അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു. (Heb. 2:14,15).


Death

 മരണമെന്നത് പുതിയ നിയമത്തിലെ ഒരു പ്രധാന പ്രമേയമാണ്. മരണമെന്ന പദം പൊതുവായി 250 തവണ ആവറ്ത്തിക്കുന്നുണ്ട്. സന്ദറ്ഭാനുസരണം ആ പദത്തിന്റെ സന്ദേശത്തിന് മാറ്റങ്ങളുണ്ടെങ്കിലും, മരണമെന്നതിലെ അടിസ്ഥാന സൂചന വേറ്പാട് എന്നതാണ്, മറിച്ച് നാശം എന്നതല്ല.

ഭൌതീകമരണം

മനുഷ്യന്റെ ശരീരത്തില്നിന്ന് മനുഷ്യാത്മാവ് ( അവന്റെ പ്രാണനും) വേറ്പിരിയുന്ന പ്രക്രീയയെയാണ് വേദപുസ്തകം മരണമെന്ന് വിളിക്കുന്നത്. (ഉല്പ 35:18; ലൂക്കാ16:22 ; ഫിലോ1:23; യാക്കോ. 2:26). ഭൌതീകമരണത്തെ തിരുവെഴുത്തുകളില് വ്യത്യസ്ഥമായ വിധത്തില് വിവരിക്കുന്നുണ്ട്. 1).  പൊടി പണ്ടു ആയിരുന്നതുപോലെ ഭൂമിയിലേക്കു തിരികെ ചേരുംആത്മാവു അതിനെ നല്കിയ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിപ്പോകും (സഭാ പ്ര. 12.7). 2) നീ അവയുടെ ശ്വാസം എടുക്കുമ്പോള്‍ അവ ചത്തു പൊടിയിലേക്കു തിരികെ ചേരുന്നു; സങ്കി 104:29 (3.) മരണമെന്നത് കൂടാരമായ ഞങ്ങളുടെ ഭൌമഭവനം അഴിഞ്ഞുപോകലും (2Co 5:1കൂടാരം പൊളിഞ്ഞുപോകലുമാണ്‍  (2Pe 1:13, 14 (4.)  അതുപോലെ അത് ഉരിയപ്പെടലും ( 2Co 5:3,4 (5.) "നിദ്രപ്രാപിക്കലും "  Ps 76:5 Jer 51:39 Ac 13:36 2Pe 3:9 ആണ്. (6.) " മടങ്ങിവരാതവണ്ണം പോകല്( Job 10:21), അവസാനം ( " യഹോവേഎന്റെ അവസാനത്തെയും എന്റെ ആയുസ്സു എത്ര എന്നതിനെയും എന്നെ അറിയിക്കേണമേ;")  (Ps 39:4) "വിട്ടുപിരിയല്( Php 1:23)എന്നെല്ലാം ഉപയോഗിച്ചിരിക്കുന്നു. മരണമെന്നത് പാപത്തിന്റ്റെ ഫലമാണ് (റോമ 12.2). അതുകൊണ്ട് ഇത് ഒരിക്കല്  Heb 9:27 സാറ് വ്വറ്ക്കും   Ge 3:19 (റോമ 12.2) ശംബളമായി (റോമ 6.23) ലഭിക്കുന്നു.
വേറ്പിരിയല്
ബൈബിള്ഭാഷ്യത്തില് ആത്മാവ് വേറ്പിരിയുമ്പോള് മരണവും ആത്മാവ് മടങ്ങിവരുമ്പോള് പുനറ്ജീവനും അഥവാ ഉയറ്പ്പും സംഭവിക്കുന്നു.  (എന്നാല് അവന് അവളുടെ കൈക്കു പിടിച്ചു; ബാലേ, എഴുന്നേല്ക്കുക എന്ന് പറഞ്ഞു. അവളുടെ ആത്മാവ് മടങ്ങിവന്നു, അവള് ഉടനെ എഴുന്നേറ്റു....(ലൂക്കോസ് 8: 54, 55) )  മരണത്തില് ശരീരം പൊടിയിലേക്ക് തിരിയുകയും, ആത്മാവ് ദൈവത്തിങ്കലേക്ക് മടങ്ങിപോവുകയും ചെയ്യും(സഭാ. 12:6-7). അതുകൊണ്ട് പുതിയ നിയമത്തില് ഒരുവന്റെ ആന്തരീക ഭൌതീക സത്തകളെ വേറ്തിരിച്ചുകൊണ്ട് ആന്തരീകമനുഷ്യനെന്നും ഭൌതീകമനുഷ്യനെന്നും വിളിക്കുന്നുണ്ട്. (Rom. 7:22 , Eph. 3:16) തന്നലുളള ആന്തര--ഭൌതീകളെക്കുറിച്ച് പരിശുദ്ധനായ പൌലോസ് ശ്ലീഹാ പറയുന്നത് കേള്ക്കുക 16 അതുകൊണ്ടു ഞങ്ങള്‍ അധൈര്യ്യപ്പെടാതെ ഞങ്ങളുടെ പുറമെയുള്ള മനുഷ്യന്‍ ക്ഷയിച്ചുപോകുന്നു എങ്കിലും ഞങ്ങളുടെ അകമേയുള്ളവന്‍ നാള്ക്കുനാള്‍ പുതുക്കം പ്രാപിക്കുന്നു (2 Cor. 4:16).  തന്റ്റെ ശരീരം നാള്ക്കുനാള് ക്ഷയിക്കുമ്പോഴും തന്റ്റെ ആത്മാവ് അനുദിനം അഭിവൃദ്ധി പ്രാപിക്കുന്നു എന്നാണ് സൂചന. ഒരുവന്റ്റെ യഥാറ്ത്ഥ സത്ത (his true self or "I-ness) ശരീരമല്ല, മറച്ച് ആത്മാവാണ് എന്ന ബൈബിള് സന്ദേശം ഇവിടെയും നമുക്കു ശ്രവിക്കാം.  അത്കൊണ്ട് തന്റ്റെ ശരീരമെന്നത് ആത്മാവ് വസിക്കുന്ന കൂടാരം അല്ലെങ്കില് മണ്പുരമാത്രമാണെന്നു (2Co 5:1, 14)  പറയാന് അദ്ദേഹം മടിക്കുന്നില്ല. ഫിലിപ്പ്യറ്ക്കെഴുതിയ ലേഖനത്തില് ശരീരത്തില് ആയിരിക്കുകയും ശരീരം വിട്ടു പിരിഞ്ഞ് ക്രിസ്തുവിനോടൊപ്പം ആയിക്കുകയും ചെയ്യുന്നതിനെ പറ്റിയും അതിലൊന്നിറ്റെ തിരഞ്ഞെടുപ്പിനെപറ്റിയും പറയുന്നു( Phil. 1:22-24) (choose between being "in" a body or "departing" from that body to be with Christ)പൌലോസ് ശ്ലീഹാ തന്റ്റെ ആസന്നമായ മരണത്തെ കാണുന്നത് തന്റ്റെ വേറ്പാടിനുളള സമയമായിട്ടാണ് (2 Tim. 4:6), അല്ലാതെ അവസാനമായിട്ടല്ലപത്രോസ് ശ്ലീഹായും ഇതേവിധത്തില് സംസാരിക്കുന്നുണ്ട് (2 Peter 1:13-15). അങ്ങനെ ഭൌതീകശരീരത്തിന്റ്റെ തത്കാലജീവിതസവിശേഷതകളും ശാരീരകബലഹീനതകളെ അതിലംഘിക്കുന്ന ആത്മാവിന്റ്റെ അനശ്വരജീവിതകാലവും തമ്മില് തിരിച്ചറിയാനാകാതെ പോകുന്നതാണ് ഈ ഉപദേശഗ്രഹണത്തില് പലറ്ക്കും പ്രതിസന്ധി സ്രഷ്ടിക്കുന്നത്.

 

ആത്മീയ മരണം (Spiritual Death)

ആത്മീയ മരണമെന്നു പറയുന്നത് ദൈവത്തില് നിന്നും അന്യവത്കരിക്കപ്പെട്ട അവസ്ഥയാണ്. പാപം മനുഷ്യനെ ദൈവത്തില്നിന്നും വേറ്പെടുത്തുന്നു(Isa. 59:1-2). സൃഷ്ടാവില്നിന്നും അന്യവത്കരിക്കപ്പട്ടിരിക്കുന്ന അവസ്ഥയെ ആലങ്കാരികമായി മരണമായിട്ടാണ് കണക്കാക്കുന്നത്. ദൈവത്തോട് അനുസരണക്കേട് കാണിച്ച ആദവും ഹവ്വയും ആ നാളില് മരിച്ചെന്നു  (Gen. 2:17; cf. 3:8,23) പറയുമ്പോള് അറ്ത്ഥമാക്കുന്നത് ഇതിനെയാണ്.യേശു തന്റ്റെ മരണത്താല് തന്റ്റെ പിന്ഗാമികള്ക്കായി പാപത്തിന്റെ മുളളു നീക്കി (  1Co 15:55-57). പാപത്തിന്റെ വഴി തിരഞ്ഞെടുക്കുകയും അതിക്രമം പ്രവറ്ത്തിക്കുകയും ചെയ്യുന്നവറ് പാപത്തിന്റെ അധികാരത്തിന് വില്ക്കപ്പെട്ട് ആത്മീയ മരണം സംഭവിക്കും (Ro 8:6 Eph 2:1,3 Col 2:13 ). എഫേസോസിലെ വിശുദ്ധറ് ക്രിസ്തുവിങ്കലേക്ക് തിരിയുന്നതിനുമുമ്പ് അവറ് ആത്മീകമായി മരിച്ചവരായിരുന്നുവെന്നും(Eph. 2:1),  ക്രിസ്തുവിനു ദൂരസ്ഥരായിരുന്നെന്നും (2:12-13) പൌലോസ് ശ്ലീഹാ ഓറ്മ്മിപ്പിക്കുന്നു.കൂടാതെ കാമുകിയായവള് ജീവിച്ചിരിക്കെ തന്നെ ചത്തവള് ആണെന്നും (1 Tim. 5:6) അദ്ദേഹം പറയുന്നുണ്ട്. സറ്ദ്ദീസിലെ സഭക്ക് എഴുതുമ്പോള് ക്രിസ്തു പറയുന്നത്, നിനക്ക് ജീവനുളളവന് എന്ന് പേരുണ്ട്, എങ്കിലും നീ മരിച്ചവനാകുന്നു (Rev. 3:1) എന്നാണ്. ഇതെല്ലാം അദ്ധ്യാത്മീക മരണത്തെയാണ് സൂചിപ്പിക്കുന്നത്.

രണ്ടാം മരണം (The “Second Death”)

തിന്മ പ്രവറ്ത്തിക്കുന്നവറ് നിത്യ ഓഹരിയായി ലഭിക്കുന്നത് യാതനനിറഞ്ഞ നരകാനുഭവമെന്ന രണ്ടാം മരണമാണ് (Re 2:11Re 21:8) . ഇതിനെ രണ്ടാമത്തെതെന്ന് വിശേഷിപ്പിക്കുവാന് കാരണം സ്വഭാവികമായ ഭൌതീകമരണത്തെ സൂചിപ്പിക്കാനാണ്.  രണ്ടാം മരണമെന്നത് ദൈവത്തിനിന്നും നിത്യവും അന്തിമവുമായ വേറ്പെടലിനെയാണ്. ഈ പ്രയോഗം നാലു തവണ വെളിപ്പാടു പുസ്തകത്തില് കാണുന്നുണ്ട് ( 2:11; 20:6,14; 21:8). J.H. തായ എന്ന പണ്ഡിത രണ്ടാം മരണത്തെ നിവ്വചിച്ചിരിക്കുന്നത് മൃതനായ ദുഷ്ട നരകത്തിലനുഭവിക്കുന്ന ദുരിതപൂരിതമായ അവസ്ഥയെന്നാണ്(Greek-English Lexicon of the New Testament, Edinburgh: T.&T. Clark, 1958, p. 283).
ത്താവിനിന്നുളള നിത്യവും നിണ്ണായകവുമായ വേപാടായതിനാ ഇതു മരണം തന്നെയാണ്(Mt. 7:23; 25:41; 2 Thes. 1:9). ഈ അവസ്ഥ ഭൌതീകമരണത്തെ പിതുടന്നു വരുന്നതുകൊണ്ട് ഇതിനെ രണ്ടാം മരണമെന്ന് വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നു.







മരണം ബൈബിൾ വീക്ഷണത്തിൽ


ആമുഖം

മനുഷ്യന്റ്റെ ആരംഭം മുതൽ ഇന്നുവരെ മനുഷ്യനെ മരണം പോലെ ഈ ലോകത്തിൽ ഭയപ്പെടുത്തുന്ന മറ്റൊരു സംഗതിയില്ല.  ആദിമമനുഷ്യൻറ്റെ പാപത്തിലാണ് മരണം ആരംഭിക്കുന്നത് എന്നതിനാൽ അതിന് ബൈബിളിൽ പോലും പലപ്പോളും ഒരു ഭയപ്പെടുത്തുന്ന മുഖംമൂടിയുണ്ട് എന്ന് പറയാതെവയ്യ.
 വേദപുസ്തകത്തിൽ ഈ മരണഭയം നമുക്ക് പലയിടങ്ങളിലും അതിൻറ്റെ തീവ്രതയിൽ വായിച്ചെടുക്കാൻ പറ്റും. സങ്കീർത്തകൻ വിലപിക്കുന്നു....സങ്കി..55.4..5   Fwâ ÛvYf¡ Fwâ DjjrÆ xlYaw¼°rgr¦tºt; egV dsWrft¡ FwâxeÆ lsVrgr¦tºt. dflt¡ lrhfit¡ Fwº brRräçrgr¦tºt; bgr¥de¡ Fwº euRrfrgr¦tºt.  ഇത് അനേകരുടെയും മരണത്തോടുളള പ്രതികരണത്തിൻറ്റെ ഒരു ധ്വനിയാണ്. ഈയോബിന്റ്റെ സ്നേഹിതൻ ബിൽദാദ് മരണത്തെ വിശേഷിപ്പിക്കുന്നത് ഘോരരാജാവ് “king of terrors” (Job 18:14) എന്നാണ്. അതുകൊണ്ട് എബ്രായാ ലേഖകൻ യേശുവിൻറ്റെ മരണം നമ്മെ വിമോചിപ്പിച്ചത് ഈ മരണഭീതിയിൽ നിന്നാണെന്ന് ഓർമ്മിപ്പിക്കുന്നു  e¦È OTgôW¬xjqRt IuRrflÄ BIwIq²t Alat¡ Alwgx¼qwi OTgôW¬xjqRt IuRrflaqfr egV´r wâ AZrIqgrfqf brmqärwa Wwâ egV´qÆ as¦r  Oslbfç踡 egVdsWrfqÆ ARreIjqfrgtºlwg Hw¦ ft¡ lrRtlräçt. (Heb. 2:14,15).
യേശു നൽകുന്ന രക്ഷ സംപ്രാപിച്ചവർക്ക് അതുകൊണ്ട് പൌലോസ് ശ്ലീഹായെപ്പോലെ  പറയുവാൻ കഴിയും lr°t brgr¯t ¥IroétlrxaqRt IuwR Cgr¼q· Far¦t Iq¡¨ft²t; AWt AW£t´eexiæq. (Phil. 1:23) എന്ന്. ഈ അദ്ധ്യാത്മീകമായ ഔന്നത്യത്തിലേക്ക് നാം എത്തണമെങ്കിൽ മരണത്തെ പറ്റി ബൈബിൾ എന്തു പടിപ്പിക്കുന്നുവെന്ന് നാം മനസിലാക്കിയേ മതിയാവൂ.. മരണത്തെക്കുറിക്കുന്ന ചില വേദപുസ്തകപ്രയോഗങ്ങൾ ശ്രദ്ധിക്കുക.

1.       മരണനിദ്ര
മരണം ഒരു ഉറക്കമാണ്. പുതിയനിയമം മരിച്ചവരെക്കുറിച്ചു വിവരിക്കുന്നത് നിദ്രകൊണ്ടവർ (1 Thes. 4:14) എന്നാണ്. തിരുവെഴുത്തുകളിൽ മരണത്തെ ഉറക്കം എന്നു വിശേഷിപ്പിക്കുന്നത് മരണത്തിൽ ശരീരത്തിന്റ്റെ അവസ്ഥയെ സൂചിപ്പിക്കുന്നതിനു വേണ്ടിയാണ്. മരണത്തിൽ ഉറങ്ങുന്നത് മനുഷ്യശരീരം മാത്രമാണ്. ഈ വസ്തുത Daniel 12:2 ൽ വ്യക്തമാക്കുന്നുari´rwi wbqRrfrÆ ar¥Y wIqÉtºlgrÆ bigt¡ är iÄ arW£ Oslºqft¡ äriÄ iwÖ¦t¡ arW£ arw¹¦teq ft¡ DVgt¡.
പുതിയനിയമത്തിൽ ഉറക്കം എന്നതിന് ഗ്രീക്കിൽ ഉപയോഗിച്ചിരിക്കുന്ന വാക്ക് koimaomai എന്നാണ്. അത് കിടക്കുക എന്നർത്ഥമുളള keimai എന്ന  വാക്കിൽനിന്നുണ്ടായതാണ്. ഗ്രീക്കുകാർ യാത്രികർ വിശ്രമിക്കുകയും അന്തിയുറങ്ങുകയും ചെയ്യുന്ന സത്രത്തിന് പറഞ്ഞിരുന്ന പേര് koimeterion എന്നാണ്. അതിൽനിന്നാണ് “cemetery” ഉം സെമിത്തേരി ഉം   ഉണ്ടായിരിക്കുന്നത്. അതിനർത്ഥം മൃതശരീരങ്ങൾ ഉറങ്ങുന്ന ഇടം എന്നതാണ് എന്നുകൂടി നാം ഓർക്കണം. പല ബൈബിൾ പണ്ടിതരുടെയും അഭിപ്രായപ്രകാരം, വേദപുസ്തകത്തിൽ മരണത്തെ ഉറക്കം എന്നു വിശേഷിപ്പുക്കുന്നതിൽ നിന്നും സൂചിപ്പിക്കുന്നത്, ഉറങ്ങുന്നവൻറ്റെ ശരീരം ഉറങ്ങുമ്പോഴും അവൻറ്റെ അസ്തിത്വം നഷ്ടപ്പെട്ടുപോകുന്നില്ലെന്നും അതുകോണ്ട് മരിച്ച വ്യക്തി തുടർന്നും ആ മേഖലയിൽനിന്നും അസാനിദ്ധ്യത്തിലിരിക്കുന്നുവെങ്കിലും നിലനിൽക്കുന്നുവെന്നും, ഉറക്കം താത്ക്കാലികമായിരിക്കുന്നതുപോലെ തന്നെ ശരീരത്തിൻറ്റെ മരണവും താത്ക്കാലികമാണെന്നുമാണ്. (W.E. Vine & C.F. Hogg, Expository Commentary on 1&2 Thessalonians, Nashville: Nelson, 1997, p. 95). അതുപോലെ തന്നെ ഐഹികമായ കഷ്ടതകളിൽനിന്നും പ്രയാസങ്ങളിൽനിന്നുമുളള വിശ്രമത്തിൻറ്റെ അവസ്ഥയെയാണ് മരണം എന്ന് സൂചിപ്പിക്കുന്നത്. (AlrwR ¨s VräçtxbqflÄ lr¥mer¦tºt Job 3:17; 13 Qq· o¤©è´rÆ arºt Hgt mczY¡ xI°t; AWt bh¯ Wt; FktWtI: Cºt etWÆ I´èqlrÆ egr¦tº evW»qÄ dqK£lq»qÄ; AxW, AlÄ W¬jtwR ¥bfí¬jrÆ arºt lr¥merx¦²WqItºt; AlgtwR ¥blv´r Alwg br¸tR gtºt Fºt Bßqlt bhftºt. cf. Rev. 14:13).
2.      പൊടിയിലേക്കുളള മടക്കം
ബൈബിൾ മനുഷ്യൻ (ആദാം) എന്നാൽ മണ്ണിൽനിന്നുണ്ടായവൻ എന്നാണ് അർത്ഥം എന്നതിനാൽ  ആ പൊടിയിലേക്കുളള മടങ്ങിപോക്ക് എന്ന് മരണത്തെ സൂചിപ്പിക്കുന്നുണ്ട്( ari´tarºt arwº FRt´rgr¦tºt; AWrÆ WrgrwI xägtxlqj¡ etJw´ lrfx¼èqwR as DbOsla¡ Ikr¦t¡; as wbqRrfqItºt, wbqRrfrÆ WrgrwI xägt¡.Gen. 3: 1922; Rom. 5:12). അതുകൊണ്ട് പാപത്തിൽ പതിച്ച മനുഷ്യൻറ്റെ വിധി ഈ പൊടിയിലേക്കുളള മടക്കമാണെന്നും അതുകൊണ്ട് മരണത്തിൽ ആത്മാവും ശരീരവും തമ്മിലുളള വേർപാടാണ് സംഭവിക്കുന്നത് എന്നും പഠിപ്പിക്കുന്നു (Gen. 3:19 wbqRr b²t BfrgtºWtxbqwi duerfrxi¦t WrgrwI xägt¡; Bßqlt AWrwa aizIrf wwYl´rwâ ARt¦ xi¦t eR¬rx¼qIt¡.Ecclesiastes 12:7). അതുകൊണ്ട് പരിശുദ്ധനായ പൌലോസ് ശ്ലീഹാ മരണത്തെ അഴിഞ്ഞുപോകൽ എന്നുവിളിക്കുന്നത്( IuRqgeqf Q¬jtwR wdyedla¡ Akr¯t xbqfqÆ wwI¼Vrfiæq´ arW£dlaeqfr wwYl´rwâ Yqaeqxfqgt wI°rR¡ Q¬È¦t o¤©è´rÆ Dw²ºt Ahrftºt.2 Cor. 5:1).

3.       വേർപാട്
മരണം ഒരു വേർപാടാണ്. മരണം സംഭവിക്കുന്നത് ആത്മാവ് ശരീരത്തിൽനിന്നും വേർപിരിയുമ്പോഴാണ്. (C¬wa Bßqlriæq´ mgsg¡ arÖèsleqfrgr¦tന്നുJas. 2:26). മോർ പൌലോസ് അപ്പോസ്തോലൻറ്റെ മരണത്തെ സൂചിപ്പിക്കുന്ന മറ്റൊരു പ്രയോഗം വിട്ടുപിരഞ്ഞുപോകൽ എന്നാണ്.  lr°t brgr¯t ¥IroétlrxaqRt IuwR Cgr¼q· Far¦t Iq¡¨ft²t; AWt AW£t´eexiæq. (Phil. 1:23). ലാസറിൻറ്റെ മരണത്തെ പറ്റി യേശു വിവരിക്കുന്നിടത്തും മരണം ആത്മാവിൻറ്റെ പിരിഞ്ഞുപോക്കാണ്.  B Ygr¥Y· egräçx¼qÈ YuW»qÄ Alwa A¥cqÛqerwâ eRrfrxi¦t wIq²txbqfr. (Lk. 16:22). മറുരൂപമലയിൽ വച്ച് യേശു തൻറ്റെ ആസന്നമായ പുറപ്പാടിനെ പറ്റിയും “decease” (exodus, Lk. 9:31), പത്രോസ് ശ്ലീഹാ തൻറ്റെ പിരിഞ്ഞുപോക്കിനെ പറ്റിയും “departure” (exodus, 2 Pet. 1:15) പറയുമ്പോൾ അർത്ഥമാക്കുന്നത് മരണത്തെയാണ് ഇതേ വാക്കാണ് ഇസ്രായേല്ല്യരുടെ മിസ്രേമിൽനിന്ന് വാഗ്ദത്ത നാട്ടിലേക്കുളള വേർപാടിന് ഉപയോഗിച്ചിരുന്നതും ഒപ്പം മോശയുടെ രണ്ടാമത്തെ പുസ്തകത്തിൻറ്റെ പേരായി സൂചിപ്പിക്കുന്നതും (cf. Heb. 11:22). ഇസ്രായേൽക്കാർ മിസ്രേമിൽ നിന്ന് ചെങ്കടൽ കടന്ന് വാഗ്ദത്തനാടിനായി സീനായി മരുപ്രദേശത്തേക്കു പ്രവേശിച്ചതുപോലെ, നാമും മരണമാകുന്ന ചെങ്കടൽകടന്ന് നിത്യതയുടെ തീരത്തേക്ക് അണയുമ്പോഴും ആത്മാവിന് കാര്യമായ മറ്റമൊന്നും സംഭവിക്കുന്നില്ല.

4.       അനുഗ്രഹീതമായ പുനഃസമാഗമം
മരണമെന്നത് നാം സ്നേഹിക്കുന്ന വിശുദ്ധരോടൊപ്പമുളള പുനഃസമ്മേളനമാണ്. അബ്രാഹാമിൻറ്റെ മരണത്തെ പറ്റി എഴുതിയിരിക്കുന്നത് A¥cqÛq¡ lxfqZrIat¡ IqioÀu³èateqfr aiæ lq¶èI£´rÆ ¥bqVwa lr°t egräçt, Wwâ Oax´qRt xäºèt. (Gen. 25:8) എന്നാണ്. ഇത് സൂചിപ്പിക്കുത്, അബ്രാഹാം മരിച്ചു താൻ ശരീരപ്രകാരം തൻറ്റെ പൂർവ്വികരോട് ഒപ്പം ആയി എന്നല്ല, മറിച്ച് ആത്മാവിൽ അവർ ഒന്നിക്കുന്നതിനെയാണ്. കാരണം അബ്രാഹാം അടക്കപ്പെടുന്നത് പാലസ്തീനിൽ മെമ്രേക്കടുത്തുളള മക്പേല ഗുഹയിലാണ്. അദ്ദേഹത്തിൻറ്റെ പിതാക്കൻമാരും ജനവും ജീവിച്ചതും മരിച്ചതും നൂറുകണക്കിന് കിലോമീറ്ററുകൾ അപ്പുറമുളള കൽദയരുടെ നാടായ ഊറിലാണ്. തൻറ്റെ ജനത്തോടു ചേരുക, തങ്ങളുടെ പിതാക്കൻമാരോടു ചേരുക (Judg. 2:10) ഈ പ്രയോഗങ്ങൾ വേദപുസ്തകത്തിൽ അർത്ഥമാക്കുന്നത്, ശരീരികമായി മരിച്ച് പിതാക്കന്മോരോടൊപ്പം അടക്കപ്പെടുന്നതിനെയല്ല, വേർപിരിഞ്ഞ ആത്മാക്കളോടൊപ്പം പുനഃസംഗമിക്കുന്നതിനെയാണ് എന്ന് ബൈബിൾ പണ്ഢിതന്മാർ അഭിപ്രായപ്പെടുന്നു. (C.F. Keil & F. Delitzsch, The Pentateuch, Grand Rapids: Eerdmans, 1980, I, p. 263).

5.       ക്രിസ്തുവിനോട് ചേരുക
വേദപുസ്തകത്തിൽ മരണത്തെ സൂചിപ്പിക്കുവാൻ ഉപയോഗിക്കുന്ന മറ്റൊരു പ്രധാനപദം ക്രിസ്തുവിനോട് ചേരുക എന്നതാണ്.യേശുവിനോടൊപ്പം ക്രൂശിൽ കിടക്കുന്ന കളളനോട് നീ ഇന്ന് എന്നോടു കൂടെ പറുദീസായിൽ ഇരിക്കും (Lk. 23:43) സൂചിപ്പിക്കുന്നത് ഇതാണ് പൌലോസ് ശ്ലീഹാ ക്രിസ്തുവിനോട് ഒപ്പമായിരിക്കാൻ മോഹിക്കുന്നെന്ന് (Phil. 1:23) സൂചിപ്പിക്കുന്നതും മരണത്തെക്കുറിച്ചു തന്നെ.  C¬wa Q¬È wwZfçèw¼°t mgsg¡ lr°t I´èqlrxaqRt IuwR lor¼q· AZrI¡ Cãw¼Rtºt. (2 Cor. 5:8). ഇവിടെ ശരീരം വിടുകയെന്നും, കർത്താവിനോടുകൂടെ വസിക്കുക എന്നീ വാക്കുകളും മൃതിയെക്കുറിക്കുന്നതാണ്.

ഉപസംഹാരം

ക്രിത്യമായി പറഞ്ഞാൽ എന്താണ് മരണം? ഭൌതീകമായ ദൃഷ്ടിയിൽ മരണമെന്നത് ശരീരത്തിൻറ്റെ ജീവശാസ്ത്രപരമായ പ്രവർത്തനങ്ങളുടെ പൂർണ്ണവിരാമമാണ്. അദ്ധ്യാത്മീകമായി പറഞ്ഞാൽ, അത് ശരീരത്തിൽ നിന്നുളള ആത്മാവിൻറ്റെ വേർപാടാണ്. അപ്പോഴാണ് ശരീരം അതിൻറ്റെ സകലവ്യാപാരങ്ങളും നിർത്തി പൊടിയിലേക്കു മടങ്ങുവാൻ തയ്യാറാവുന്നത്. (Genesis 2:7; 3:19; Ecclesiastes 12:7; 2 Corinthians 5:1). മരണമെന്നത് എന്നാൽ താത്ക്കാലികമായ ഒരു പ്രക്രീയയാണെന്നുകൂടി ബൈബിൾ പഠിപ്പിക്കുന്നു. നന്മ ചെയ്തവരും തിന്മ ചെയ്തവരും ഒരു പോലെ പുനരുദ്ധാനത്തിങ്കൽ ഉയർത്തെഴുന്നേക്കും. അതിനാലാണ് മൃതിയെ നിദ്രയായി വിശേഷിപ്പിക്കുന്നത്. എന്നാൽ ഈ നിദ്ര ശരീരത്തിനു മാത്രമാണ്. ആത്മാവ് ജീവരഹിതമായ ശൂന്യതയിലേക്ക് അലിഞ്ഞുപോകുന്നില്ല.  നന്മ ചെയതവരുടെ ആത്മാവ് ആശ്വാസവും, തിന്മ ചെയ്തവരുടേത് യാതനയും സംപ്രാപിക്കുന്നു. (Luke 16:25). ചുരുക്കത്തിൽ മരിക്കുന്നില്ലൊരുവനും മനുജരേ ഉലകത്തിൽ മരണമോ വെറുമൊരു മയക്കമെത്രേ.



മരിക്കുമ്പോള് ഒരുവന് എന്തു സംഭവിക്കുന്നു?



മനുഷ്യന് ആത്മാവും ശരീരവും ചേറ്ന്നവനാകയാല് അവന്റ്റെ ജീവന്റ്റെ ആധാരമായി സ്ഥിതി ചെയ്യുന്നത് മനുഷ്യന്റ്റെ ആത്മാവാണ്. മനുഷ്യന്റ്റെ നിറ്മ്മിതിയെ പറ്റി വിവരിക്കുന്നിടത്ത് ഇതും വ്യക്തമാണ്.(ഉല്പത്തി 2.7)  യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിര്മ്മിച്ചിട്ടു അവന്റെ മൂക്കില്‍ ജീവശ്വാസം ഊതിമനുഷ്യന്‍ ജീവനുള്ള ദേഹിയായി തീറ്ന്നു.  മരണത്തിലമറ്ന്ന മനുഷ്യദേഹം മണ്ണില് അഴുകിച്ചേരുകയും (Genesis 3:19; Ecclesiastes 12:7; 2 Corinthians 5:1) ഭൂമിയുടെ അവസാനനാള് വരെ അവിടെ തുടരുകയും ചെയ്യുന്നു(John 6:44, 54). മശിഹായുടെ മടങ്ങിവരവില് ഈ ദേഹങ്ങള് അനശ്ശ്വരദേഹങ്ങളോടെ ഉയറ്ത്തെഴുന്നേല്ക്കും (Daniel 12:2; Matthew 10:28; 1 Corinthians 15:54).
വേദപുസ്തകത്തില് ദേഹിയും ആത്മാവും പര്യായപദങ്ങള് പോലെ മാറിമാറി ഉപയോഗിക്കുന്നുണ്ട്(cf. John 12:2713:21). ആത്മാവ് മരണസമയത്ത് ദേഹത്തെ വിട്ടു പിരിയുകയും (Genesis 35:18; cf. James 2:26) പൊതുവായ പുനഃരുദ്ധാനംവരെ വേറ്പിരിഞ്ഞ് കഴിയുകയും ചെയ്യുന്നു. മരണശേഷം ആത്മാവായിരിക്കുന്ന ഇടത്തെ അല്ലെങ്കില് അവസ്ഥയെ സൂചിപ്പിക്കാന് വേദപുസ്തകത്തില് പാതാളം, അബ്രാഹാമിന്റ മടി(Luke 16:22), പറുദീസ (Luke 23:43),  എന്നിങ്ങനെ ഒട്ടനവദി വാക്കുകള് ഉപയോഗിക്കുന്നുണ്ട്. യേശുവിന്റെ ആത്മാവ് പാതാളത്തില് പോയി സുവിശേഷിച്ചു എന്നും, സ്വാറ്ത്ഥനായ ധനികന്റെ ആത്മാവ് പാതാളത്തില് കഷ്ടതയനുഭവിക്കുന്നുവെന്നും നാം വായിക്കുന്നുണ്ട്(Luke 16:23). അങ്ങനെ പാതാളം എന്ന വാക്ക് നരകത്തിന്റെ പര്യായമാവുന്നതും നാം ശ്രദ്ധിക്കണം. അന്ധകാരത്തില് ചങ്ങലക്കിട്ടിരിക്കുന്ന (2 Peter 2:4) മത്സരികളായ ദൂതന്മാരുടെ അവസ്ഥയും തിന്മപ്പെട്ടവനായ സാത്താനും അവന്റെ കൂട്ടാളികളായ ദൂതന്മാറ്ക്കും ദുഷ്ടരായ മനുഷ്യറ്ക്കും കിട്ടാനിരിക്കുന്ന ഓഹരിയും ഇതു തന്നെയാണ് (Matthew 25:41; Revelation 20:10).
മശിഹായുടെ മടങ്ങിവരവില് മരണമടഞ്ഞ സകല ദേഹങ്ങളും ഉയിറ്ത്തെഴുന്നേല്ക്കും (John 5:28-29; Acts 24:15). മരണമടയുന്ന ഒരു ക്രൈസ്തവറ് പൊതുവായ പുനരുദ്ധാനം വരെയും ക്രിസ്തുവിനെ ദറ്ശ്ശിക്കുകയില്ലെന്നും, മനുഷ്യരില് നിന്നുമാത്രമല്ല ദൈവത്തില് നിന്നുപോലും അന്യപ്പെട്ട് ആയിരിക്കുന്നുവെന്ന്  വാദിക്കുന്നത് പുതിയനിയമസാക്ഷ്യങ്ങള്ക്കു നിരക്കുന്നതല്ല. (Acts 7:59; Philippians 1:23; 2 Corinthians 5:8; 1 Thessalonians 4:14b, 16a; 5:10; Revelation 6:9). മറ്റു ചില വേദഭാഗങ്ങള്കൂടി നമുക്കു ശ്രദ്ധിക്കാം.

സ്തേഫാനോസിന്റെ പ്രാറ്ത്ഥന – Acts 7:59

സ്തേഫാനോസ് കല്ലെറിയപ്പെട്ടപ്പോള്, അവന് സ്വറ്ഗ്ഗത്തിലേക്കു നോക്കുകയും യേശുതമ്പുരാന് പിതാവിന്റെ വലതുഭാഗത്ത് നില്ക്കുന്നതായി കാണുകയും ചെയ്യുന്നു. കറ്ത്താവായ യേശുവേ, എന്റെ ആത്മാവിനെ സ്വീകരിക്കേണമേയെന്ന് അവർ ക്രിസ്തുവിനെ വിളിച്ച് അപേക്ഷിക്കുകയാണ്(Acts 7:59). യേശു തന്റെ മരണത്തില് പിതാവിന്റെ കരങ്ങളില് തന്റെ ആത്മാവിനെ ഭരമേല്പ്പിക്കുന്നതുപോലെ (Luke 23:46) തന്റെ മരണത്തിന്റെ വക്കിലും തന്റെ ആത്മാവ് കര്ത്താവിനോടൊപ്പമായിരിക്കുമെന്നും അവന് വിശ്വസിക്കുന്നുണ്ട്.

അദ്യുത്തമം Very Far Better – Philippians 1:23

പരിശുദ്ധനായ പൌലോസ് ശ്ലീഹാക്ക് റോമിലെ തന്റെ രണ്ടു വഷക്കാലത്തെ കാരാഗ്രഹവാസകാലകട്ടത്തില് (Acts 28) കൈസറിന്റെ അടുക്കല് എങ്ങനെയാണ് അപ്പീല് കൊടുക്കേണ്ടത് എന്ന് വ്യക്തതയില്ലായിരുന്നെങ്കിലും  (cf. Acts 25:11cf. Philippians 2:19-24), താന് വധശിക്ഷക്ക് വിധിക്കപ്പെട്ടാല് തന്റെ മണ്മയമല്ലാത്ത അവസ്ഥ ഇതിലും അത്യുത്തമമായിരിക്കുമെന്നും കാരണം താന് ക്രിസ്തുവിനോട് ഒപ്പമായിരിക്കുമെന്നും അദ്ദേഹത്തിനു സുവ്യക്തമായിരുന്നു (Philippians 1:23). ഇവിടെ ക്രിസ്തുവിനോടു കൂടെ  എന്ന വാക്കു സൂചിപ്പിക്കുന്നത് ക്രിസ്തുവുമായി സ്ഥലപരമായ ഒരു സാമിപ്യത്തെ മാത്രമല്ല, മറിച്ച് അവനുമായി ക്രീയാത്മകമായ ഐക്യത്തിലായിരിക്കുന്നതിനെയാണ് വേദപണ്ഡിതർ ഉറപ്പിച്ചു പറയുന്നു. (The preposition “with” [ syn ] “is not simply spatial proximity to Christ but active communion with Christ” (Harris, M.J. “Prepositions.” The New International Dictionary of New Testament Theology. C. Brown, ed. Grand RapidsMI: Zondervan. 1971,III.1207). ക്രിസ്തുവുമായി ശരീരരഹിതമായ അവസ്ഥയി ഒരു കാലഘട്ടം കഴിയുന്നതിനെയാണ് ആ ഭാഷാപ്രയോഗം അറ്ത്ഥമാക്കുന്നത് എന്നാണ് ഗോറ്ഡന് ഫീ വാദിക്കുന്നത് (Fee, Gordon. Paul’s Letter to the Philippians. Grand RapidsMI: Eerdmans.1995, 148))


 ശരീരം വിട്ടു ക്രിസ്തുവിനോട് കൂടെ വസിക്കുക (At Home With the Lord ) ( 2 Corinthians 5:8)

പൌലോസ് ശ്ലീഹാ പറയുന്നത്, ഒരുവന് തന്റെ ശരീരം വിടുമ്പോള്, അഥവാ മരിക്കുമ്പോള് ക്രിസ്തുവിനോട് കൂടെയുളള വാസം ആരംഭിക്കുകയാണ്(2 Corinthians 5:8)  എന്നാകുന്നു.  ഇവിടെ കർത്താവിനോട് കൂടെ “with [ pros ] the Lord”  προς τον κυριον  എന്നതിലുപയോഗിച്ചിരിക്കുന്ന “with [ pros ] ”  προς കൂടെ എന്ന preposition ന്റെ ഉപയോഗത്തിലൂടെ ക്രിസ്തുവുമായി മരണശേഷം ഒരുവനുളള ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നുണ്ട്. ( യോഹന്നാന്റെ സുവിശേഷത്തി  1:1b ο λογος ην προς τον θεον (the Word was with God,) വചനം ദൈവത്തോടു കൂടെ ആയിരുന്നു എന്ന വചനത്തി ൽ മനുഷ്യാവതാരത്തിനുമുമ്പ് വചനത്തിന് (ക്രിസ്തുവിന്) പിതാവുമായുണ്ടായിരുന്ന ബന്ധത്തിന്റെ ആഴം സുവ്യക്തമാക്കുവാന് ഇതേ preposition തന്നെയാണ് ഉപയോഗിക്കുന്നത് എന്നു കൂടി നാം ഓക്കണം. അതുകൊണ്ടാണ് ത്താവിനോട് കൂടെ “with the Lord”  προς τον κυριον എന്നതിനെ  A.T. Robertson  കത്താവുമായുളള മുഖാമുഖ സംഭാഷണം, ...... ജീവസുറ്റതായ ബന്ധം, അടുപ്പത്തിലുളള സംസാരമെന്നൊക്കെ വിശദീകരിക്കുന്നത് (1919, 625). ഗ്രുണ്ഡ്മാന് എന്ന വേദവാക്ക്യാതാവ് 2 കോരി. 5:6-8 നെ ശരീരികമായി സ്ഥിതിചെയ്യുമ്പോള് കത്താവിനോട് അകന്നു വസിക്കുന്നു.........ഈ ശരീരംവെടിയുന്നതിലൂടയെ പൂണ്ണകൂട്ടായ്മ സാദ്ധ്യമാവുകയുളളുവെന്ന് വ്യാഖ്യാനിക്കുന്നത്(Grundmann, Walter. Theological Dictionary of the New Testament. G. Kittel, ed. Grand RapidsMI: Eerdmans. 10 Vols. 1964. II.63-64; emp. WJ). അതുകൊണ്ട് പരിശുദ്ധനായ പൌലോസ് ശ്ലീഹാ ആഗ്രഹിക്കുന്നത് ക്രിസ്തുവുമായി അടുപ്പവും, തുറവിയും, പൂണ്ണതയുമുളളതുമായ ഒരു ബന്ധത്തിനാണ് ( “intimate, open, and total relationship with Christ himself”) (Melick, Jr., Richard R. Philippians – The New American Commentary. NashvilleTN.  1991, 85). പ്രിസ്റ്റണ് സെമിനാരിയിലെ ശ്രദ്ധേയനായ പണ്ഡിത ചാള്സ് ഹോഡ്ജിന്റെ പരാമശ്ശം നോക്കുക:
The Christian’s heaven is to be with Christ, for we shall be like him when we see him as he is. Into his presence the believer passes as soon as he is absent from the body, and into his likeness the soul is at death immediately transformed; and when at the resurrection, the body is made like unto his glorious body, the work of redemption is consummated” (Hodge, Charles. An Exposition of Second Corinthians. New YorkNY: Robert Carter & Brothers. 1860, 123).

ബലിപീഠത്തിനു കീഴിലെ ആത്മാക്കള് (“souls underneath the altar”– Revelation 6:9

വെളിപ്പാട് 6:9ff  ദൈവവചനത്തെയും സാക്ഷ്യത്തെയും പ്രതി കൊലചെയ്യപ്പെട്ടവരുടെ ആത്മാക്കളുടെ സംഘത്തെ ബലിപീഠത്തിനു കീഴി യോഹന്നാന് ദശ്ശിക്കുന്നു. അവ ഭൂമിയി കൊല്ലപ്പെട്ടവരാണെന്നും (v. 10), യാഗപീഠമെന്ന വിശേഷണത്തിലൂടെ സ്വഗ്ഗീയസമാനമായ  (8:3, 5; 11:1, 19; 14:15, 18) അവസ്ഥയിലാണെന്നും സൂചിപ്പിക്കുന്നത് നോക്കുക (കൂടാതെ കുഞ്ഞാടിന്റെയും സിംഹാസനത്തിന്റെയും മുമ്പാകെ നിൽക്കുന്ന മഹാപുരുഷാരം” (7:9ff; cf. 14:1-4) തുടങ്ങിയ പരാമശ്ശങ്ങളും കാണുക). ഈ ബലിപീഠത്തി കീഴിലെ ആത്മാക്കള് വിശുദ്ധനും സത്യവാനുമായ നാഥാ, ഭൂമിയി വസിക്കുന്നവരോട് ഞങ്ങളുടെ രക്തത്തെക്കുറിച്ച് നീ എത്രത്തോളം ന്യായവിധിയും പ്രതികാരവും നടത്താതിരിക്കും” (6:10) എന്ന് ഉറക്കെ നിലവിളിച്ച് പ്രാത്ഥിക്കുന്നതായും പ്രാത്ഥിക്കുന്നതായും, അവരോട് അവരെപ്പോലെ കൊല്ലപ്പെടുവാനിരിക്കുന്ന സഹഭൃത്യന്മാരും സഹോദരന്മാരും വന്നുതികയുവോളം അല്പകാലംകൂടെ സ്വസ്ഥമായി പാക്കേണം”  (v. 11) എന്ന് ദൈവീകാരുളപ്പാട് നകപ്പെടുന്നതായിട്ടും നാം വായിക്കുന്നുണ്ട്. ഇതിനിന്ന്, ആത്മാക്കള്ക്ക് കാര്യങ്ങള് മനസിലാക്കുവാനും, ദൈവത്തോടു പ്രാത്ഥിക്കുവാനും, ദൈവത്തിനിന്ന് ഉത്തരം ലഭിക്കുവാനും കഴിയുമെന്ന വേദപുസ്തക സന്ദേശം സുവ്യക്തമാകുന്നുണ്ടല്ലോ. 

Where Does the Soul Go After Death? (Paradise or Soul Sleep)?

ഇന്ന് ക്രൈസ്തവലോകത്തെ തമ്മില് ഭിന്നിപ്പിക്കുന്ന പ്രധാന ചോദ്യങ്ങളില് ഒന്ന് മരണശേഷമുളള ആത്മാവിന്റ്റെ അവസ്ഥയെ സംബന്ധിച്ചുളളതാണ്. മരണശേഷം ആത്മാവ് എവിടെ പോകുന്നു... അന്ത്യനാളിലെ പൊതുവായ പുനരുദ്ധാനദിനം വരെ ശരീരത്തോടൊപ്പം ആത്മാവും ഉറങ്ങുകയാണോ... അതോ ക്രിസ്തുവില് നിദ്രിതരുടെ ആത്മാക്കള് ക്രിസ്തുവിനോടൊപ്പം പറുദീസയിലും തിന്മ ചെയ്തവരുടെ ആത്മാക്കള് യാതനാസ്ഥലത്തും കഴിയുകയോണോ... സെവന്ത് ഡേ അഡ്വന്റ്റിസ്റ്റ്, യഹോവാ സാക്ഷികള്,  പെന്തകോസ്തുകാറ് തുടങ്ങിയ വിഭാഗങ്ങള് ആത്മാവും ശരീരത്തോടൊപ്പം ഉറങ്ങുകയാണ് എന്ന് പഠിപ്പിക്കുന്നു. ഓറ്ത്തഡോക്സ്, കത്തോലിക്കാ, പ്രമുഖ പ്രൊട്ടസ്റ്റന്റ്റ് സഭകള് എന്നിവറ് പഠിപ്പിക്കുന്നത് മരണസമയത്ത് ആത്മാവ് ശരീരത്തെ വിട്ടു പിരിയുന്നു എന്നാണ്.
ആത്മാവ് ഉറക്കമാണ് എന്ന് പഠിപ്പിക്കുന്നവറ് ഊന്നി പറയുന്ന രണ്ടു കാര്യങ്ങള് ഇവയാണ്. ഒന്ന്, മരണത്തില്  ആത്മാവ് ശരീരത്തെ വിട്ടു പിരിയുന്നില്ല, മറച്ച് ആത്മാവും ശരീരവും കറ്ത്താവിന്റ്റെ രണ്ടാമത്തെ വരവു വരെ ഉറക്കത്തിലാണ്. രണ്ട്, ഈ ഉറക്കത്തിന്റ്റേതായ അവസ്ഥയില് ആത്മാവ് പൂറ്ണ്ണമായും അബോധാവസ്ഥയിലാണ്. ഈ വാദം ഉറപ്പിക്കുന്നതിന് മരണത്തെ ഉറക്കമെന്ന് ബൈബിളില് സൂചിപ്പിക്കുന്ന ഭാഗങ്ങളും അന്ത്യനാളില് ശരീരത്തിന്റ്റെ ഉയറ്പ്പിനെ കുറിക്കുന്ന വേദപരാമറ്ശ്ശങ്ങളും ഉപയോഗിക്കുന്നു.
മരണത്തെ ഉറക്കമായി വിശേഷിപ്പിക്കുന്ന 50 ല് പരം വേദഭാഗങ്ങള് പഴയനിയമത്തിലും, 18 ഭാഗങ്ങള്  പുതിയനിയമത്തിലുമുണ്ട്.
ആത്മാവിന്റ്റെ അബോധമായ ഉറക്കത്തെ പഠിപ്പിക്കുന്നതെന്ന് വിശദീകരിക്കപ്പെടുന്ന വേദഭാഗങ്ങള്
സങ്കീ. 6:5,  മരണത്തില്നിന്നെക്കുറിച്ചു ഓര്മ്മയില്ലല്ലോ; പാതാളത്തില്ആര്നിനക്കു സ്തോത്രം ചെയ്യും?

 Ecclesiastes 9:5, 10,
4 ജീവിച്ചിരിക്കുന്നവരുടെ കൂട്ടത്തില്ഉള്ളവന്നൊക്കെയും പ്രത്യാശയുണ്ടു; ചത്ത സിംഹത്തെക്കാള്ജീവനുള്ള നായ് നല്ലതല്ലോ.
 5 ജീവിച്ചിരിക്കുന്നവര്തങ്ങള്മരിക്കും എന്നറിയുന്നു; മരിച്ചവരോ ഒന്നും അറിയുന്നില്ല; മേലാല്അവര്ക്കും ഒരു പ്രതിഫലവും ഇല്ല; അവരെ ഔര്മ്മ വിട്ടുപോകുന്നുവല്ലോ.

9 സൂര്യന്നു കീഴെ അവന്നിനക്കു നല്കിയിരിക്കുന്ന മായയായുള്ള ആയുഷ്കാലത്തൊക്കെയും നീ സ്നേഹിക്കുന്ന ഭാര്യയോടുകൂടെ മായയായുള്ള നിന്റെ ആയുഷ്കാലമെല്ലാം സുഖിച്ചുകൊള്; അതല്ലോ ആയുസ്സിലും സൂര്യന്റെ കീഴില്നീ ചെയ്യുന്ന പ്രയത്നത്തിലും നിനക്കുള്ള ഔഹരി.
 10 ചെയ്വാന്നിനക്കു സംഗതിവരുന്നതൊക്കെയും ശക്തിയോടെ ചെയ്ക; നീ ചെല്ലുന്ന പാതാളത്തില്പ്രവൃത്തിയോ സൂത്രമോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല.

ഈ ഭാഗങ്ങള് ശരീരത്തിന്റ്റെ ഉറക്കത്തെയേ സൂചിപ്പിക്കുന്നുളളുവെന്നും ഭൌതീക ദൃഷ്ട്യമനുഷ്യനു തോന്നുന്ന അഭിപ്രായങ്ങള് മാത്രമാണെന്നും അത് വേദപുസ്തകം മരണാനന്തരാവസ്ഥയെ പഠിപ്പിക്കുന്ന ഉപദേശസാരമല്ലെന്നും പുരാതന സഭകള് പറയുമ്പോള്, ഇത് ശരീരത്തിന്റ്റെ മാത്രമല്ല ആത്മാവിന്റ്റെയും ഉറക്കത്തെ സൂചിപ്പിക്കുന്നുവെന്ന് ആധുനീക സഭാകള് ഉറപ്പിച്ചു പറയുന്നു. സങ്കീ 6:5 ലും സഭാപ്ര. 9 ലും,  പാതാളം എന്നതിന് എബ്രായ ഭാഷയിലുളള sheol എന്ന വാക്കിന്റ്റെ അറ്ത്ഥത്തെ പറ്റി വിവരിക്കുമ്പോള് വേദശാസ്ത്ര പണ്ഡിതനായ R. Laird Harris എഴുതുന്നത് നോക്കുക,
If this interpretation of sheol is correct [that it means “grave” where the body is placed], its usage does not give us a picture of the state of the dead in gloom, darkness, chaos, or silence, unremembered, unable to praise God, knowing nothing. Such a view verges on unscriptural soul sleep. Rather, this view gives us a picture of a typical Palestinian tomb, dark, dusty, with mingled bones and where "this poor lisping stammering tongue lies silent in the grave." All the souls of men do not go to one place. But all people go to the grave. As to the destiny of the souls of men in the intermediate state, the OT says little. Actually the NT says little too, but what it says is decisive... (R. L. Harris, Theological Wordbook of the Old Testament, Vol. 2 (Chicago: The Moody Bible Institute, 1980) 893.)
 
ഈ വേദഭാഗങ്ങള് മരണാനന്തരമുളള ആത്മാവിന്റ്റെ അവസ്ഥയെ സുവ്യക്തമായി വിശദീകരിക്കുവാനാവത്തതും പഴയനിയമത്തിലെ മറ്റു ഭാഗങ്ങളിലെയും പുതിയ നിയമത്തിലെയും ചിന്താധാരയില്നിന്നും മാറി നില്ക്കുന്നതുമാണ്. അതുകൊണ്ടുതന്നെ ഈ വേദഭാഗങ്ങളെ വ്യത്യസ്തമായ വിധങ്ങളില് വിവിധകാലങ്ങളില് വിശദീകരിക്കപ്പെട്ടിട്ടുണ്ട്.
വേദവ്യാഖ്യനത്തിനുളള പ്രമാണങ്ങളെ (1. അവ്യക്തമായ വേദഭാഗങ്ങള് അതേ വിഷയം പരാമറ്ശ്ശിക്കുന്ന സുവ്യക്തമായ മറ്റു വേദഭാഗങ്ങളോട് ചേറ്ത്തേ വ്യാഖ്യാനിക്കാവൂ. 2. പഴയനിയമത്തെ പുതിയനിയമം ഉപയോഗിച്ചേ വ്യാഖ്യാനിക്കാവൂ. കാരണം പുതിയനിയമം പഴയനിയമത്തിന്റ്റെ പൂറ്ത്തീകരണവും പാരമ്യവുമാണ്.) ഈ വിഷയത്തിലും പാലിച്ചേ മതിയാവു.
ആത്മാവ് ശരീരത്തെ വിട്ടു പിരിയുന്നില്ല, മറിച്ച് ശരീരത്തോടൊപ്പം ഉറങ്ങുന്നു വെന്ന് വ്യാഖ്യാനിക്കുമ്പോള്, അതേ പുസ്തകത്തില് തന്നെ സുവ്യക്തമായി പറയുന്നത് നോക്കുക. സഭാ പ്ര. 12:7  7 പൊടി പണ്ടു ആയിരുന്നതുപോലെ ഭൂമിയിലേക്കു തിരികെ ചേരും; ആത്മാവു അതിനെ നല്കിയ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിപ്പോകും.

തിരുവചനം പഠിപ്പിക്കുന്നത് മരണത്തില് ആത്മാവ് ശരീരത്തെ വേറ്പിരിയുന്നുവെന്ന് തന്നെയാണ്. ഒരു വിശ്വാസിക്ക് അപ്പോള് തന്റ്റെ ആത്മാവിനെ ദൈവസമക്ഷം ഏല്പ്പിക്കുവാനുമാവുമെന്ന് പുതിയ നിയമം പഠിപ്പിക്കുന്നു. യേശു തന്റ്റെ മരണസമയത്ത് പ്രാറ്ത്ഥിക്കുന്നതും തുടറ്ന്നുളള വിവരണവും നോക്കുക. ലൂക്കോസ് 23. 46 യേശു അത്യുച്ചത്തില്പിതാവേ, ഞാന്എന്റെ ആത്മാവിനെ തൃക്കയ്യില്ഏല്പിക്കുന്നു എന്നു നിലവിളിച്ചു പറഞ്ഞു; ഇതു പറഞ്ഞിട്ടു പ്രാണനെ വിട്ടു.
മത്തായി 27. 50 യേശു പിന്നെയും ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു.
യേശുവിന്റ്റെ ആത്മാവ് മരണത്തില് ശരീരത്തില് തന്നെ മറഞ്ഞിരിക്കുകയല്ല, മറിച്ച് പിതാവിന്റ്റെ കരങ്ങളില് ഭരമേല്പ്പിക്കുയാണ് ചെയ്തത്. ക്രൈസ്തവസഭയിലെ ആദ്യസഹദാ ആയ സ്തേഫാനോസിന്റ്റെ മരണം വിവരിക്കുന്നത് നോക്കുക Acts 7:59-60  59 കര്ത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളേണമേ എന്നു സ്തെഫാനോസ് വിളിച്ചപേക്ഷിക്കയില്അവര്അവനെ കല്ലെറിഞ്ഞു.60 അവനോ മുട്ടുകുത്തികര്ത്താവേ, അവര്ക്കും പാപം നിറുത്തരുതേ എന്നു ഉച്ചത്തില്നിലവിളിച്ചു. ഇതു പറഞ്ഞിട്ടു അവന്നിദ്രപ്രാപിച്ചു.അതില് നിന്നും ആത്മാവും ശരീരവും മരണശേഷമൊരുമിച്ചല്ല എന്നത് സുവ്യക്തമാണ്. ഇവ കൂടാതെ പഴയനിയമത്തിലും പുതിയ നിയമത്തിലും ആത്മാവ് ശരീരത്തില് നിന്ന് വേറ്പിരിയുന്നു വ്യക്തമാക്കുന്ന ഒട്ടു വളരെ വേദഭാഗങ്ങള് ഉണ്ട്. ഉദാഹരണമായി, വിധവായുടെ മകനെ ഏലിയാവ് ഉയറ്പ്പിക്കുന്ന വേദഭാഗം നോക്കുക. (1.രാജാ 17.21-22) 21 പിന്നെ അവന്കുട്ടിയുടെ മേല്മൂന്നുപ്രാവശ്യം കവിണ്ണുകിടന്നുഎന്റെ ദൈവമായ യഹോവേ, കുട്ടിയുടെ പ്രാണന്അവനില്മടങ്ങിവരുമാറാകട്ടെ എന്നു യഹോവയോടു പ്രാര്ത്ഥിച്ചു. 22 യഹോവ ഏലീയാവിന്റെ പ്രാര്ത്ഥന കേട്ടു; കുട്ടിയുടെ പ്രാണന്അവനില്മടങ്ങിവന്നു അവന്ജീവിച്ചു.

ഇവിടെ മടങ്ങി വന്നു വെന്നു പറയുമ്പോള് തന്നെ ആത്മാവ് ശരീരത്തെ വിട്ടു പിരിഞ്ഞിരുന്നെന്നും, അത് വീണ്ടും തിരിച്ചു വന്നപ്പോഴാണ് കുട്ടി ജീവന് പ്രാപിച്ചത് എന്നതും സംശയമറ്റകാര്യമാണ്. യേശു യായീറോസിന്റ്റെ മകളെ ഉയറ്പ്പിക്കുന്ന വേദഭാഗം നോക്കുക. (ലൂ ക്കോ 8:53-55) 53 അവരോ അവള്മരിച്ചുപോയി എന്നു അറികകൊണ്ടു അവനെ പരിഹസിച്ചു.
 54 എന്നാല്അവന്അവളുടെ കൈകൂ പിടിച്ചു; ബാലേ, എഴുന്നേല്ക്ക എന്നു അവളോടു ഉറക്കെ പറഞ്ഞു. 55 അവളുടെ ആത്മാവു മടങ്ങിവന്നു, അവള്ഉടനെ എഴുന്നേറ്റു; അവള്ക്കു ഭക്ഷണം കൊടുപ്പാന്അവന്കല്പിച്ചു. 56 അവളുടെ അമ്മയപ്പന്മാര്വിസ്മയിച്ചു. സംഭവിച്ചതു ആരോടും പറയരുതു എന്നു അവന്അവരോടു കല്പിച്ചു.(ലൂക്കോസ് 8:53-55). ഇവിടെയും ആത്മാവ് മടങ്ങിവന്നപ്പോഴാണ് മരിച്ചകുട്ടി ജീവന് പ്രാപിച്ചത് എന്ന് വ്യക്തമായി എഴുതിയിരിക്കുന്നു. മശിഹായുടെ മടങ്ങിവരവില് മരിച്ചവരുടെ ശരീരങ്ങളിലേക്ക് ആത്മാക്കളെ മടക്കി അയക്കുകയും അങ്ങനെ സകലരും ശരീരത്തോടെ അന്ത്യദിനത്തില് ന്യായവിധിക്കായി ഉയറ്ത്തെഴുന്നേല്ക്കുകയും ചെയ്യും.

അടുത്ത പ്രശ്നം മരണശേഷം വിശ്വസിയുടെയും അവിശ്വാസിയുടെയും ആത്മാവ് പോകുന്നത് ഒരിടത്തേക്കാണ് എന്ന പഠിപ്പിക്കലാണ്. അവിശ്വാസികളുടെ ആത്മാക്കള് പോകുന്നത് യാതനാസ്ഥലത്തേക്കാണ്. പത്രോസ് ശ്ലീഹാ എഴുതുന്നു. 2 പത്രോസ് 4 ല്  പാപം ചെയ്ത ദൂതന്മാരെ ദൈവം ആദരിക്കാതെ അന്ധതമസ്സിന്റെ ചങ്ങലയിട്ടു നരകത്തിലാക്കി ന്യായവിധിക്കായി കാപ്പാന്ഏല്പിക്കയും...............9 കര്ത്താവു ഭക്തന്മാരെ പരീക്ഷയില്നിന്നു വിടുവിപ്പാനും നീതികെട്ടവരെ, വിശേഷാല്മലിന മോഹംകൊണ്ടു ജഡത്തെ അനുസരിച്ചു നടക്കയും കര്ത്തൃത്വത്തെ നിന്ദിക്കയും ചെയ്യുന്നവരെ തന്നേ, 10 ന്യായവിധിദിവസത്തിലെ ദണ്ഡനത്തിന്നായി കാപ്പാനും അറിയുന്നുവല്ലോ.
 ലൂക്കോസ് 16:19-31 ല് വിവരിക്കുന്ന ധനികന്റ്റെയും ലാസറിന്റ്റെയും ഈ മുകളിലെ വേദഭാഗത്തെ അതിന്റ്റെ പൂറ്ണ്ണതയില് വിവരിക്കുന്നുണ്ട്.

22 ദരിദ്രന്മരിച്ചപ്പോള്ദൂതന്മാര്അവനെ അബ്രാഹാമിന്റെ മടിയിലേക്കു കൊണ്ടുപോയി.
 23 ധനവാനും മരിച്ചു അടക്കപ്പെട്ടു; പാതാളത്തില്യാതന അനുഭവിക്കുമ്പോള്മേലോട്ടു നോക്കി ദൂരത്തു നിന്നു അബ്രാഹാമിനെയും അവന്റെ മടിയില്ലാസരിനെയും കണ്ടു
 24 അബ്രാഹാംപിതാവേ, എന്നോടു കനിവുണ്ടാകേണമേ; ലാസര്വിരലിന്റെ അറ്റം വെള്ളത്തില്മുക്കി എന്റെ നാവിനെ തണുപ്പിക്കേണ്ടതിന്നു അവനെ അയക്കേണമേ; ഞാന് ജ്വാലയില്കിടന്നു വേദന അനുഭവിക്കുന്നു എന്നു വിളിച്ചു പറഞ്ഞു.
 25 അബ്രാഹാംമകനേ, നിന്റെ ആയുസ്സില്നീ നന്മയും ലാസര്അവ്വണ്ണം തിന്മയും പ്രാപിച്ചു എന്നു ഔര്ക്ക; ഇപ്പോള്അവന്ഇവിടെ ആശ്വസിക്കുന്നുനീയോ വേദന അനുഭവിക്കുന്നു.
 26 അത്രയുമല്ല ഞങ്ങള്ക്കും നിങ്ങള്ക്കും നടുവെ വലിയോരു പിളര്പ്പുണ്ടാക്കിയിരിക്കുന്നു. ഇവിടെ നിന്നു നിങ്ങളുടെ അടുക്കല്കടന്നുവരുവാന്ഇച്ഛിക്കുന്നവര്ക്കും കഴിവില്ല; അവിടെ നിന്നു ഞങ്ങളുടെ അടുക്കല്കടന്നു വരുവാന്ഇച്ഛിക്കുന്നവര്ക്കും കഴിവില്ല; അവിടെനിന്നു ഞങ്ങളുടെ അടുക്കല്കടന്നു വരുവാനും പാടില്ല എന്നു പറഞ്ഞു.
 27 അതിന്നു അവന്എന്നാല്പിതാവേ, അവനെ എന്റെ അപ്പന്റെ വീട്ടില്അയക്കേണമെന്നു ഞാന്അപേക്ഷിക്കുന്നു;
 28 എനിക്കു അഞ്ചു സഹോദരന്മാര്ഉണ്ടു; അവരും യാതനാസ്ഥലത്തു വരാതിരിപ്പാന്അവന്അവരോടു സാക്ഷ്യം പറയട്ടെ എന്നു പറഞ്ഞു.
 29 അബ്രാഹാം അവനോടുഅവര്ക്കും മോശെയും പ്രവാചകന്മാരും ഉണ്ടല്ലോ; അവരുടെ വാക്കു അവര്കേള്ക്കട്ടെ എന്നു പറഞ്ഞു.
 30 അതിന്നു അവന്അല്ലല്ല, അബ്രാഹാം പിതാവേ, മരിച്ചവരില്നിന്നു ഒരുത്തന്എഴുന്നേറ്റു അവരുടെ അടുക്കല്ചെന്നു എങ്കില്അവര്മാനസാന്തരപ്പെടും എന്നു പറഞ്ഞു.
 31 അവന്അവനോടുഅവര്മോശെയുടെയും പ്രവാചകന്മാരുടെയും വാക്കു കേള്ക്കാഞ്ഞാല്മരിച്ചവരില്നിന്നു ഒരുത്തന്എഴുന്നേറ്റു ചെന്നാലും വിശ്വസിക്കയില്ല എന്നു പറഞ്ഞു.

ഇവിടെ ധനികനും മരിച്ച് അടക്കപ്പെട്ടു വെന്നു പറയുന്നതിനാല്, ഏതോ ഒരു കല്ലറയില് അദ്ദേഹത്തിന്റ്റെ ശരീരം ഉറങ്ങുമ്പോള് ആത്മാവ് പാതാളത്തില് യാതന അനുഭവിക്കുകയാണ് എന്നാണല്ലോ. ഇത് 2 പത്രോസ് 2 ല് പറയുമ്പോലെ അന്ത്യന്യായവിധിക്കുമുമ്പായുളള യാതനകള് തന്നെയാണ്. അനീതി പ്രവറ്ത്തിക്കുന്നവരുടെ ആത്മാക്കള് അന്ത്യന്യായവിധിവരെയും തടങ്കലില് വേതനയോടെ ന്യായവിധിക്കായി കാത്തുകഴിയുമെന്ന് സുവ്യക്തമാണ്.
ബൈബിള് പഠിപ്പിക്കുന്നത് വിശ്വാസികളുടെ ആത്മാക്കള് മരണാനന്തരം ക്രിസ്തുവിനോടൊപ്പം പറുദീസയിലായിരിക്കുമെന്നാണ്.
പരിശുദ്ധനായ പൌലോസ് ശ്ലീഹാ കോരിന്ത്യറ്ക്കെഴുതുന്ന രണ്ടാം ലേഖനത്തില് ഈ സൌഭാഗ്യകരമായ നിമിഷങ്ങളെക്കുറിച്ച് വിവരിക്കുന്നത് നോക്കുക.
6 ആകയാല്ഞങ്ങള്എല്ലായ്പോഴും ധൈര്യ്യപ്പെട്ടും ശരീരത്തില്വസിക്കുമ്പോള്ഒക്കെയും കര്ത്താവിനോടു അകന്നു പരദേശികള്ആയിരിക്കുന്നു എന്നു അറിയുന്നു.
 7 കാഴ്ചയാല്അല്ല വിശ്വാസത്താലത്രേ ഞങ്ങള്നടക്കുന്നതു.
 8 ഇങ്ങനെ ഞങ്ങള്ധൈര്യ്യപ്പെട്ടു ശരീരം വിട്ടു കര്ത്താവിനോടുകൂടെ വസിപ്പാന്അധികം ഇഷ്ടപ്പെടുന്നു.
 9 അതുകൊണ്ടു ശരീരത്തില്വസിച്ചാലും ശരീരം വിട്ടാലും ഞങ്ങള്അവനെ പ്രസാദിപ്പിക്കുന്നവര്ആകുവാന്അഭിമാനിക്കുന്നു.
 (2 കോരി 5:6-8). ഇവിടെ പൌലോസ്ശ്ലീഹായും തന്റ്റെ സഖാക്കളും ശരീരം വിട്ട് ക്രിസ്തുവിനോട് കൂടെ വസിപ്പാന് ആഗ്രഹിക്കുന്നുവെന്നു പറയുമ്പോള് അറ്ത്ഥമാക്കുന്നത് എന്താണ്. അന്ത്യന്യായവിധിക്കുശേഷം ശരീരം വിട്ട് കറ്ത്താവിനോട് കൂടെ സ്വറ്ഗ്ഗത്തിലായിരിപ്പാനുളള സാദ്ധ്യതയെക്കുറിച്ചാണോ...അന്ത്യന്യായവിധിക്കു ശേഷം ക്രിസ്തുവിനുളള ഭക്തന്മാരായിരിക്കുന്ന അവസ്ഥ ശരീരം വിട്ടുളള അവസ്ഥയല്ല, മറിച്ച് ഉയറ്ത്തെഴുന്നേല്ക്കപ്പെട്ട ശരീരത്തോടു കൂടെയുളള കാലമാണത്. ശരീരം വിട്ട് കറ്ത്താവിനോട് കൂടെ ആയിരിക്കുക എന്നാല്, വിശ്വാസിയുടെ ശരീരത്തില് നിന്നും ആത്മാവ് വേറ്പെടുമ്പോള് അത് ക്രിസ്തുവില് ഒരു പുതിയ ഭവനം കണ്ടെത്തുന്നു. (ആത്മാവ് ഉറങ്ങുന്നുവെന്ന വാദത്തെയും ഈ വേദഭാഗം പൂറ്ണ്ണമായും നിരാകരിക്കുന്നുവെന്നും നോക്കുക).  പരിശുദ്ധനായ പത്രോസ് ശ്ലീഹായും തന്റ്റെ ശരീരമാകുന്ന മണ്കൂടാരം വിട്ട് ക്രിസ്തുവിങ്കലേക്കു പറക്കുവാന് വെമ്പല് കൊളളുന്നത് നാം വായിക്കുന്നത് നോക്കുക. (2. പത്രോസ് 1. 1314)  13 നമ്മുടെ കര്ത്താവായ യേശുക്രിസ്തു എനിക്കു അറിവു തന്നതുപോലെ എന്റെ കൂടാരം പൊളിഞ്ഞുപോകുവാന്അടുത്തിരിക്കുന്നു എന്നു അറിഞ്ഞിരിക്കയാല്
 14 ഞാന് കൂടാരത്തില്ഇരിക്കുന്നേടത്തോളം നിങ്ങളെ ഔര്പ്പിച്ചുണര്ത്തുക യുക്തം എന്നു വിചാരിക്കുന്നു  ഇതേ സന്ദേശം മറ്റൊരുവിധത്തില് പരിശുദ്ധനായ പൌലോസ് ശ്ലീഹാ ഫിലിപ്പിയറ്ക്കെഴുതിയ ലേഖനത്തില് ആവറ്ത്തിന്നത് നോക്കുക. (ഫിലി. 1. 23-24) 21 എനിക്കു ജീവിക്കുന്നതു ക്രിസ്തുവും മരിക്കുന്നതു ലാഭവും ആകുന്നു.
 22 എന്നാല്ജഡത്തില്ജീവിക്കുന്നതിനാല്എന്റെ വേലെക്കു ഫലം വരുമെങ്കില്ഏതുതിരഞ്ഞെടുക്കേണ്ടു എന്നു ഞാന്അറിയുന്നില്ല.
 23 ഇവ രണ്ടിനാലും ഞാന്ഞെരുങ്ങുന്നു; വിട്ടു പിരിഞ്ഞു ക്രിസ്തുവിനോടുകൂടെ ഇരിപ്പാന്എനിക്കു കാംക്ഷയുണ്ടു; അതു അത്യുത്തമമല്ലോ.
 24 എന്നാല്ഞാന്ജഡത്തില്ഇരിക്കുന്നതു നിങ്ങള്നിമിത്തം ഏറെ ആവശ്യം.
21 എനിക്കു ജീവിക്കുന്നതു ക്രിസ്തുവും മരിക്കുന്നതു ലാഭവും ആകുന്നു.
 22 എന്നാല്ജഡത്തില്ജീവിക്കുന്നതിനാല്എന്റെ വേലെക്കു ഫലം വരുമെങ്കില്ഏതുതിരഞ്ഞെടുക്കേണ്ടു എന്നു ഞാന്അറിയുന്നില്ല.
 23 ഇവ രണ്ടിനാലും ഞാന്ഞെരുങ്ങുന്നു; വിട്ടു പിരിഞ്ഞു ക്രിസ്തുവിനോടുകൂടെ ഇരിപ്പാന്എനിക്കു കാംക്ഷയുണ്ടു; അതു അത്യുത്തമമല്ലോ.
 24 എന്നാല്ഞാന്ജഡത്തില്ഇരിക്കുന്നതു നിങ്ങള്നിമിത്തം ഏറെ ആവശ്യം.
 (ഫിലി 1:23-24). ഇവിടെ വിട്ടുപിരിഞ്ഞ് ക്രിസ്തുവിനോടു കൂടെ ഇരിക്കുക എന്ന് മരണത്തെ നിറ് വ്വചിക്കുകയും അത് ഈ ഭൂമിയിലെ വാസത്തെക്കാള് അത്യുത്തമമാണെന്ന് ഉറപ്പിച്ചു പറയുകയും ചെയ്യുന്നു. ഇത് മരിച്ചാലുടന് വിശ്വാസിയുടെ ആത്മാവ് ക്രിസ്തുവിനോട് ചേരുന്നതിനെയാണ് സൂചിപ്പിക്കുന്നത്.
ക്രിസ്തുവില് മരിച്ചവരുടെ ആത്മാക്കള് പോകുന്ന ഇടത്തെക്കുറിച്ച് ക്രിസ്തു തന്നോടുകൂടെ മരണശിക്ഷ അനുഭവിക്കുന്ന കളളനോട് പറയുന്നുണ്ട്. ലൂക്കോസ് 23. 42-43
42 പിന്നെ അവന്യേശുവേ, നീ രാജത്വം പ്രാപിച്ചു വരുമ്പോള്എന്നെ ഔര്ത്തുകൊള്ളേണമേ എന്നു പറഞ്ഞു.
 43 യേശു അവനോടുഇന്നു നീ എന്നോടുകൂടെ പറുദീസയില്ഇരിക്കും എന്നു ഞാന്സത്യമായി നിന്നോടു പറയുന്നു എന്നു പറഞ്ഞു.
യേശു ശാരീരികമായി അന്ന് പറുദീസയിലായിരുന്നില്ല. മറിച്ച് അത് കുരിശില് നിന്നിറക്കുകയും മൂന്നാം ദിവസം വരെ കബറിലായിരിക്കുകയും ചെയ്തുവെന്ന് നമുക്കു കാണാം. എന്നാല് തന്റ്റെ ആത്മാവ് പിതാവിങ്കല് സമറ്പ്പിക്കപെടുകയും അത് പറുദീസപ്രാപിക്കുകയും ചെയ്തു. അതു തന്നെയാണ് നല്ലവനായ കളളനും സംഭവിച്ചത്.
യേശു തമ്പുരാന് താബോറ് മലയില് മറുരൂപപ്പെടുന്നതും, മോശയും ഏലിയാവുമായി തന്റ്റെ നിര്യാണത്തെക്കുറിച്ച് സംഭാഷിക്കുന്നതും ശ്രദ്ധിക്കുക. ലൂക്കോസ് 9. 2730  27 വാക്കുകളെ പറഞ്ഞിട്ടു ഏകദേശം എട്ടുനാള്കഴിഞ്ഞപ്പോള്അവന്പത്രൊസിനെയും യോഹന്നാനെയും യാക്കോബിനെയും കൂട്ടിക്കൊണ്ടു പ്രാര്ത്ഥിപ്പാന്മലയില്കയറിപ്പോയി.
 28 അവന്പ്രാര്ത്ഥിക്കുമ്പോള്മുഖത്തിന്റെ ഭാവം മാറി, ഉടുപ്പു മിന്നുന്ന വെള്ളയായും തിര്ന്നു.
 29 രണ്ടു പുരുഷന്മാര്അവനോടു സംഭാഷിച്ചു; മോശെയും ഏലീയാവും തന്നേ.
 30 അവര്തേജസ്സില്പ്രത്യക്ഷരായി അവന്യെരൂശലേമില്പ്രാപിപ്പാനുള്ള നിര്യാണത്തെക്കുറിച്ചു സംസാരിച്ചു.
മോശ യേശു ജനിക്കുന്നതിനും 1500 വറ്ഷങ്ങള്ക്കുമുമ്പ് ബെത്പെയോരിന് എതിരെയുളള താഴ്വരയില് ദൈവത്താല് കബറടക്കപ്പെട്ടവനാണ് (ആവറ് 34:5-6).ഏലിയാവ് മരണം കൂടാതെ ഉടലോടെ സ്വറ്ഗ്ഗത്തിലേക്ക് എടുക്കപ്പെട്ടവനാണ് (2 രാജാ 2:11). മരിക്കുകയും അടക്കപ്പെടുകയും ചെയ്തവനായ മോശ അന്ത്യനാളിലെ പുനരുദ്ധാനത്തിനും ഒരുപാട് മുമ്പ് യേശുവിനോട് ഒപ്പം നിന്ന് യേരുശലേമില് അനുഭവിപ്പാനുളള നിര്യണത്തെക്കുറിച്ച് സംസാരിക്കുന്നു. കാരണം ശാരിരക മരണം പ്രാപിച്ചാലും ആത്മാവ് സജീവമാണ്. (മരിച്ചവറ്ക്ക് വരുവാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചുകൂടി അറിയുവാനും സംസാരിക്കാനുമാവും എന്നു കൂടി ഇവിടെ സൂചനയുണ്ട്).
നാം മുമ്പ് പരാമറ്ശിച്ച ധനികന്റ്റെയും ലാസറിന്റ്റെയും ഉപമയില് ലാസറ് മരിച്ചപ്പോള് അവനെ മാലാഖമാറ് അബ്രാഹാമിന്റ്റെ മടിയിലേക്ക് വഹിച്ചുകൊണ്ടുപോയി (ലൂക്കോസ് 16.22) എന്നും അവിടെ അവന് ആശ്വാസം കണ്ടെത്തിയെന്നും നാം വായിക്കുന്നു. ഇത് വിശ്വാസിക്ക് ഈ ലോകപ്രയാസങ്ങളില്നിന്നും മരണത്തിലൂടെ വിമോചനം പ്രാപിച്ച് ചെല്ലുമ്പോള് കിട്ടുന്ന ആശ്വാസസ്ഥാനമാണ്. വെളിപാടിന്റ്റെ പുസ്തകത്തില് ക്രൈസ്തവസഹദേന്മാരുടെ ആത്മാക്കള് സ്വറ്ഗ്ഗീയ അള്ത്താരക്കു കീഴിലായി അന്ത്യന്യായവിധിക്കുമുമ്പ് പ്രാറ്ത്ഥനയോടെ കഴിയുന്നത് കാണുക. (വെളി. 6.911)
9 അവന്അഞ്ചാം മുദ്ര പൊട്ടിച്ചപ്പോള്ദൈവവചനം നിമിത്തവും തങ്ങള്പറഞ്ഞ സാക്ഷ്യം ഹേതുവായും അറുക്കപ്പെട്ടവരുടെ ആത്മാക്കളെ ഞാന്യാഗപീഠത്തിങ്കീഴില്കണ്ടു;
 10 വിശുദ്ധനും സത്യവാനും ആയ നാഥാ, ഭൂമിയില്വസിക്കുന്നവരോടു ഞങ്ങളുടെ രക്തത്തെക്കുറിച്ചു നീ എത്രത്തോളം ന്യായവിധിയും പ്രതികാരവും നടത്താതെയിരിക്കും എന്നു അവര്ഉറക്കെ നിലവിളിച്ചു.
 11 അപ്പോള്അവരില്ഔരോരുത്തന്നും വെള്ളനിലയങ്കി കൊടുത്തു; അവരെപ്പോലെ കൊല്ലപ്പെടുവാനിരിക്കുന്ന സഹഭൃത്യന്മാരും സഹോദരന്മാരും വന്നുതികയുവോളം അല്പകാലം കൂടെ സ്വസ്ഥമായി പാര്ക്കേണം എന്നു അവര്ക്കും അരുളപ്പാടുണ്ടായി.

ഇവിടെ കറ്ത്താവിന്റെ രണ്ടാമത്തെ വരവു താമസിക്കുന്നതിലും അപ്പോഴുളള അന്ത്യന്യായവിധി ആസന്നമാകാത്തതിലും വിലപിക്കുന്ന ആത്മാക്കളെ നോക്കുക. മൃതരായ ആത്മാക്കളിവിടെ ദൈവത്തോട് പ്രാറ്ത്ഥിക്കുന്നു, അവറ്ക്ക് ഉത്തരം ലഭിക്കുകയും ചെയ്യുന്നു. ചുരുക്കത്തില് മൃതരായ ആത്മാക്കളില്, ക്രിസ്തുവില് മരിച്ച ശുദ്ധാത്മാക്കള്, പറുദീസായില് ദൈവസാമിപ്യത്തില് വിശ്രമിക്കുമ്പോള്, ദുഷ്ടാത്മക്കള് പാതാളത്തില് യാതന അനുഭവിക്കുന്നു. വിശുദ്ധന്മാരുടെ നന്മക്കും ദുഷ്ടന്മാരുടെ തിന്മക്കും തക്ക പ്രതിഫലം അവറ് പ്രാപിക്കുന്നത് ന്യായവിധിക്കു ശേഷമാണെങ്കിലും, അതിന്റെ ആദ്യാനുഭവങ്ങള് ഈ ഭൂമിയില് വച്ചുതന്നെ പലപ്പോഴും ആരംഭിക്കുകയും, മരണാനന്തരം അതു സുവ്യക്തമാവുകയും ചെയ്യുന്നു. അതുകൊണ്ട് പറുദീസയിലെയും, പാതാളത്തിലെയും ഈ അനുഭവങ്ങള് അവറ് നിത്യതയില് പ്രാപിക്കാനിരിക്കുന്നതിന്റെ മുന്നനുഭവങ്ങള് മാത്രമാണ്.
 



പാതാളവും നരകവും

മലയാള ബൈബിളില് പാതാളം എന്ന് ഭാഷാന്തരം ചെയ്തിരിക്കുന്നത് എബ്രായയിലെ Sheol എന്നുപദവും ഗ്രീക്ക് ഭാഷയിലെ Hades എന്ന വാക്കുമാണ്. Sheol എന്ന ഹീബ്രൂ പദത്തിന്റ്റെ അക്ഷരീകമായ അറ്ത്ഥം സകലതും ആവശ്യപ്പെടുന്ന ലോകം എന്നും Hades എന്ന ഗ്രീക്കു വാക്കിന്റ്റെത് അജ്ഞാതമായ പ്രദേശം എന്നുമാണ്. ഈ വാക്കുകള് ഒരുപോലെ   പരേതരുടെ ഇടത്തെ സൂചിപ്പിക്കുവാന് ഉപയോഗിക്കുന്നു. കബറടക്കപ്പെടുക, ശവക്കുഴിയിലേക്കിറങ്ങുക, പാതാളത്തിലേക്ക് അവരോഹണം ചെയ്യുക ഇവ സമാനാറ്ത്ഥമുളള പ്രയോഗങ്ങളാണ്. സെപ്റ്റുജിന്റ്റില് (LXX.)Hades എന്ന വാക്ക് Sheol ന്റ്റെ ഭാഷാന്തരമായി ഉപയോഗിച്ചിരിക്കുന്നു. ഇവിടെ അതിനറ്ത്ഥം പരേതരുടെ സംഭരണി, അഥവാ സങ്കേതം എന്നതാണ്. ( Ge 42:38 Ps 139:8 Ho 13:14 Isa 14:9). ഗ്രീക്കു പുതിയനിയമത്തില് ഈ പദത്തിന്റ്റെ ഉപയോഗം താരതമ്യേന കുറവാണ്. (Mt 11:23 നീയോ കഫര്‍ന്നഹൂമേ, സ്വര്‍ഗ്ഗത്തോളം ഉയര്‍ന്നിരിക്കുമോ? നീ പാതാളംവരെ താണുപോകും; നിന്നില്‍ നടന്ന വീര്യപ്രവൃത്തികള്‍ സൊദോമില്‍ നടന്നിരുന്നു എങ്കില്‍ അതു ഇന്നുവരെ നിലക്കുമായിരുന്നു.(അങ്ങേയറ്റമുളള അധപതനം) Mt 16:18  നീ പത്രൊസ് ആകുന്നു; ഈ പാറമേല്‍ ഞാന്‍ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങള്‍ അതിനെ ജയിക്കയില്ല എന്നു ഞാന്‍ നിന്നോടു പറയുന്നു. (ക്രൈസ്തവസഭ ഒരിക്കലും അറ്റുപോവുകയില്ല). Lu 16:23  പാതാളമെന്നത് നഷ്ടപ്പെട്ടുപോകുന്നവരുടെ ഭീകര യാതനയോടും പ്രത്യശാരഹിതമായ അവസ്ഥയോടുമുളള ബന്ധത്തില് നാം കാണുന്നു. പരിശുദ്ധനായ പത്രോസ് ശ്ലീഹാ Ac 2:27-31 ല്  Ps 16:8-ല് നിന്നുമുദ്ധരിച്ചുകൊണ്ട് മരിച്ചവരില് നിന്നുമുളള മശിഹായുടെ ഉയറ്പ്പിനെ സൂചിപ്പിക്കുന്നു.


(1) പാതാളമെന്ന് സൂചിപ്പിക്കുന്നതിന് പഴയനിയമത്തിന് Sheol എന്ന പദം 65 പ്രാവശ്യം ഉപയോഗിക്കുന്നുണ്ട്. ആ വാക്കിന്റ്റെ മൂലാറ്ത്ഥം ആവശ്യപ്പെടുക, ചോദിക്കുക, അത്യാറ്ത്തിക്കാട്ടുക എന്നെല്ലാമാണ് (Pr 30:15,16). ഈ വാക്ക് ശവക്കുഴിക്കു പര്യായമെന്നപോലെ 31 പ്രാവശ്യം ഉപയോഗിക്കുന്നുണ്ട് Ge 37:35 42:38 44:29,31 1Sa 2:6 etc. തന ടമാണ് പാതാളത്തിലെ നിവാസികള് Pr 21:16  .ഇത് ദുഷ്ടന്മാരുടെ വാസസ്ഥലമാണ് (Nu 16:33 Job 24:19 Ps 9:17 31:17 etc.). പാതാളത്തെ അഗാധമായിട്ടും  (Job 11:8) ഇരുളടഞ്ഞതായിട്ടും  (Job 10:21,22) ഔടാമ്പലുകളുളളതായിട്ടും  (Job 17:16) വിവരിക്കുന്നു. മൃതന്മാറ് അവിടേക്ക് ഇറങ്ങിപോകുന്നു (Nu 16:30,33 Eze 31:15,16,17) (2.) പുതിയനിയമമെഴുതപ്പെട്ട ഗ്രീക്കു ഭാഷയില് പാതാളത്തെ സൂചിപ്പിക്കുന്ന hades എന്ന ഗ്രീക്കു പദത്തിനും പഴയനിയമത്തില് sheol നുളള ഏതാണ്ട് അതേ പ്രാധാന്യവും വ്യാപ്തിയുമാണ് നല്കപ്പെട്ടിരിക്കുന്നത്.  ഇത് വാതിലുകളും ഓടാമ്പലുകളും പൂട്ടുമുളള (Mt 16:18 Re 1:18 ) ജയിലാണെന്നും ഒപ്പം അഗാധമാണെന്നും (Mt 11:23 Lu 10:15 ) പരാമറ്ശിക്കപ്പെടുന്നുണ്ട്.   മരണാനന്തരം നീതിമാന്മാരും നീതികെട്ടവരും പ്രത്യേകം പ്രത്യേകം ഇടങ്ങളിലാണ് പാറ്പ്പിക്കപ്പെടുന്നതെന്നും അനുഗ്രഹീതരായ പരേതറ് പാറ്ക്കുന്ന ഇടം അബ്രാഹാമിന്റ്റെ മടി (Lu 16:22 ) എന്നുകൂടി വിളിക്കപ്പെടുന്ന പറുദീസ ആണെന്നും നമുക്കു കാണാം (Lu 23:43)

നരകം
 നരകത്തെ സൂചിപ്പിക്കാന് ബൈബിള് മൂലഭാഷയായ ഗ്രീക്കില് ഉപയോഗിച്ചിരിക്കുന്ന പദം ge,enna, hj, h` (also Ge,enna)  Gehenna എന്നാണ്. ge,enna, hj, h` (also Ge,enna) Gehenna; ഇതിന്റ്റെ അക്ഷരാറ്ത്ഥത്തില് ഇത് കുറിക്കുന്നത് യേരുശലേമിന് തെക്കുളളതും മാലിന്യങ്ങളും മൃഗങ്ങളുടെയും കുറ്റവാളികളുടെയും മൃതദേഹങ്ങളും നിരന്തരം കത്തിക്കൊണ്ടിരക്കുന്ന ഹിന്നോം താഴ്വരയെ ആണ്. ദുഷ്ടന്മാരുടെയും ദൈവദോഷികളുടെയും നിത്യപീഡനത്തിനുളള ഭീകരമായ ഇടം എന്ന അറ്ത്ഥത്തില് ഗേഹന്നാ അഥവാ നരകം ആലങ്കാരികമായി സുവിശേഷങ്ങളിലും (MT 5.22) യാക്കോബിന്റ്റെ ലേഖനത്തിലും നാം വായിക്കുന്നു. ഈ വാക്ക് ഉപയോഗിക്കുന്ന എല്ലാ അവസരങ്ങളിലും   ഇത് സൂചിപ്പിക്കുന്നത് നഷ്ടപ്പെടലിന്റ്റെ     ഒരിടമായിട്ടാണ് (Mt 23:33). അവിടുത്തെ ഭീകരാവസ്ഥ വിവിധങ്ങളായ ആലങ്കാരിക പ്രയോഗങ്ങളില് നമുക്കു കാണാവുന്നതാണ് (Mt 8:12 13:42 22:13 25:30 Lu 16:24 etc)

(ഗേഹന്നാ എന്നത് വാസ്തവത്തില് Ge bene Hinnom ആണ്. എന്നു വച്ചാല് ഹിന്നോം പുത്രന്മാരുടെ (Jos 15:8 ) താഴ്വാരം. അവിടെ വിഗ്രഹാരാധകരായി തീറ്ന്ന യഹൂദന്മാറ് തങ്ങളുടെ കുഞ്ഞുങ്ങളെ മൊലേക്ക്, ബാല് എന്നീ ദേവന്മാറ്ക്ക് ബലികഴിച്ചിരുന്നു (2Ch 28:3 33:6 Jer 7:31 19:2-6 ). ഈ താഴ്വരയില് തോഫേത്ത് അഥവാ തീ അടുപ്പ് എന്നറിയപ്പെടുന്ന ഭാഗത്ത് കുട്ടികളെ ജീവനോടെ ദഹിപ്പിച്ചിരുന്നു. പ്രവാസകാലത്തിന് ശേഷം ആ പ്രദേശത്തോടുളള യഹൂദന്മാരുടെ വെറുപ്പുമൂലം ഈ താഴ്വര യേരുശലേം നഗരത്തില് നിന്നുളള എല്ലാ പാഴ്വസ്തുക്കളും മാലിന്യങ്ങളും നിക്ഷേപിക്കുന്ന കുപ്പകൂനയായി രൂപാന്തരപ്പെട്ടു. അതുകൊണ്ടുതന്നെ ഇവിടെ കെടാത്ത അഗ്നിയും ചാകാത്തപുഴുക്കളും കൊണ്ടു നിറഞ്ഞിരുന്നു. കാലക്രമത്തില് നിത്യനാശത്തിന്റ്റെ സ്ഥലത്തിന്റ്റെ ചിത്രമായി ഇത് ആയിതീറ്ന്നു. ഈ അറ്ത്ഥത്തിലാണ് 11 പ്രാവശ്യം നമ്മുടെ കറ്ത്താവ് ഈ വാക്ക് ഉപയോഗിച്ചിരിക്കുന്നത് (Mt 5:22,29,30 10:28 18:9 23:15,33  Mr 9:43,45,47 Lu 12:5). ഈ വേദഭാഗങ്ങളും ഒപ്പം Jas 3:6 ഉം ഉപയോഗിച്ചിരിക്കുന്ന ഗേഹന്ന വാക്ക് ഇംഗ്ലീഷില് "hell" എന്നും മലയാളത്തില് നരകം എന്നും ഭാഷാന്തരം ചെയ്തിരിക്കുന്നു.)


മരിച്ചവർ ഉറക്കമാണോ?


ഉറക്കത്തെ സൂചിപ്പിക്കാൻ ഗ്രീക്ക് പുതിയ നിയമത്തിൽ ഉപയോഗിച്ചിരിക്കുന്നത് രണ്ട് സവിശേഷമായ വാക്കുകളെയാണ്. ഇവയോരോന്നും അക്ഷരീകമായും ആലങ്കാരികമായും പുതിയനിയമത്തിൽ ഉപയോഗിച്ചിട്ടുണ്ട്. അതായത്, സ്വഭാവികമായ ഉറക്കത്തെ സൂചിപ്പിക്കുവാനും അതുപോലെ മരണത്തെ പ്രതീകാത്മകമായി ദ്യോതിപ്പിക്കുവാനും. പുതിയ നിയമത്തിൽ കത്തേയ്ദോ  καθεύδει  katheudo എന്ന പദം 22  തവണ ഉപയോഗിക്കുന്നുണ്ട്. ആക്ഷരീകമായ അർത്ഥത്തിൽ സ്വഭാവികമായ ഉറക്കത്തെ (“natural sleep”)(Mt. 13:25; 25:5) കുറിക്കുന്നു.
ഈ പദം മരണത്തെ സൂചിപ്പിക്കാൻ പുതിയ നിയമ വേദപുസ്തകത്തിൽ ഉപയോഗിച്ചിരിക്കുന്നത് ഒരു പ്രാവശ്യം മാത്രമാണ്. അത് യായീറോസിൻറ്റെ മകളുടെ മരണത്തെ പരാമർശിക്കുമ്പോഴാണ്(Mk. 5:35). യേശു പുറത്ത് വിലപിക്കുന്നവരെയും മറ്റും ശാസിച്ചിട്ട് പറയുന്നു, കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുകയത്രേ (v. 39).
ആ ബാലിക മരിച്ചിരുന്നുവെന്നത് സംശയമറ്റ കാര്യമാണ്. എങ്കിലും മരണമെന്നത് താത്കാലികമായ ഒരു ദുഃഖമാണെന്നോർമ്മിപ്പിക്കാൻ യേശു ഉറക്കം എന്ന് അതിനെ ആലങ്കാരികമായി വിളിക്കുന്നു. തുടർന്ന് ആ ബാലികയെ മരണത്തിൻറ്റെ അവസ്ഥയിൽ നിന്നും അവൻ ഉയർപ്പിക്കുന്നു. അതകൊണ്ടാണ് അവളുടെ ആത്മാവു മടങ്ങി വന്നു അവൾ ഉടനെ എഴുന്നേറ്റുവെന്ന് വിശുദ്ധനായ ലൂക്കോസ് അതിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്(Lk. 8:55).
നിദ്രയെ സൂചിപ്പിക്കുന്ന പുതിയനിയമത്തിലെ മറ്റൊരു പദം കൊയ്മൂമയ് κοιμωμένων  koimaomai (a form of koimao) എന്നതാണ്. ഈ വാക്ക് 18  പ്രാവശ്യം കാണപ്പെടുന്നുണ്ട്. സാധാരണ നിദ്രയെ സൂചിപ്പിക്കുവാൻ  koimaomai  ഉപയോഗിക്കുന്നുണ്ടെങ്കിലും (Mt. 28:13; Lk. 22:45), മുഖ്യമായി ( അതായത് 18 ൽ 15 പ്രാവശ്യവും) ഈ വാക്ക് ഉപയോഗിച്ചിരിക്കുന്നത് മരണത്തെ ആലങ്കാരികമായി നിദ്രയെന്നു വിളിക്കുന്നതിനാണ്  ( Mt. 27:52; 1 Cor. 15:20; 1 Thes. 4:13-15 ഇവ കാണുക).
ശാരീരിക മരണത്തെ നിദ്രയെന്നു വിളിക്കുന്ന ഈ ആലങ്കാരിക പ്രയോഗം അതിപുരാതനമാണ്. ക്ലാസ്സിക്കൽ ഗ്രീക്കിലും (e.g., Homer, Illiad 11.241; Sophocles, El.509; et al.) സെപ്റ്റുജിൻറ്റിലുമെല്ലാം (e.g., 36 times in 2 Kgs. & Chron, as in “he slept with his fathers” — cf. 2 Kg. 14:16) ഇതുകാണാം.

ആത്മാവല്ല, ദേഹമാണ് ഉറങ്ങുന്നത്

ഇവിടെ ഒരു വസ്തുതക്ക് അടിവരയിടേണ്ടതായിട്ടുണ്ട്. ഒരു വ്യക്തിയുടെ മരണത്തെ സൂചിപ്പിക്കാൻ നിദ്രയെന്ന് സൂചിപ്പിക്കുന്ന സമയത്തെല്ലാം അത് അർത്ഥമാക്കുന്നത് ശരീരത്തിൻറ്റെ അവസ്ഥയെ ആണ്, അല്ലാതെ ആത്മാവിൻറ്റെ അവസ്ഥയെ അല്ല. വേദപുസ്തകത്തിൽ മനുഷ്യൻറ്റെ ആത്മാവ് ഉറങ്ങുന്നുവെന്ന് പഠിപ്പിക്കുന്ന ഒരു വേദഭാഗം പോലുമില്ല.

ശ്രദ്ധേയനായ പണ്ഡിതൻ ഡി. എഡ്മൺഡ് ഹീബർട്ടിൻറ്റെ നിരീക്ഷണം നോക്കുക:
ഉറക്കമായി മരണത്തെ ചിത്രീകരിക്കുന്നത് മരണത്തെതുടർന്നുളള അവസ്ഥയിൽ ആത്മാവിൻറ്റെ അബോധാവസ്ഥയിലുളള വിശ്രമമാണെന്നു ഉറപ്പിച്ചു സ്ഥാപിക്കാവുന്നതല്ല....... ഭൌമീകമായ ചുറ്റുപാടുകളുമായി തുടർന്നു യാതൊരു ബന്ധവുമില്ലാതെ നിദ്രയിലായിരിക്കുന്നത് ശരീരം മാത്രമാണ്. ഉറക്കത്തിന് അതിൻറ്റെ ഉണർവ്വുളളതുപോലെ  വിശ്വാസിയുടെ ശരീരവും (ഒരിക്കൽ ) ഉണരും. ജീവിച്ചാലും മരിച്ചാലും നാം ക്രിസ്തുവിനോടുകൂടി ആയിരിക്കണമെന്നതാണ് ദൈവേഷ്ടമെന്ന പൌലോസിൻറ്റെ പ്രസ്താവനയോട് (1 Thes.5:10)  പൊരുത്തപ്പെടുന്നതല്ല ആത്മാവ് ഉറങ്ങുകയാണ് എന്നു പറയുന്ന സിദ്ധാന്തം.മരണത്തിൽ വിശ്വാസിയുടെ മൺമയമായ ഈ കൂടാരം അഴിഞ്ഞുപോവുകയും(2 Cor. 5:1)  പൊടിയിലേക്ക് തിരിയുകയും ചെയ്യും എന്നാൽ, മനുഷ്യൻറ്റെ ആത്മീകഭാഗം, ആത്മാവ്, തൻറ്റെ ആത്മബോധമുളള ആളത്ത്വം കർത്താവിനോട് ഒപ്പമാകുവാൻ വിട്ടുപിരിയുന്നു (2 Cor. 5:8). അതുകൊണ്ടാണ് മരണത്തെ വിട്ടുപിരിഞ്ഞ് ക്രിസ്തുവിടു കൂടെ ആയിരിക്കുന്നതിനെ ഇപ്പോൾ ക്രിസ്തുവുമായി ഐക്യത്തിലും അവൻറ്റെ ശുശ്രൂഷയിൽ ഭാഗ്യകരമായി വ്യാപൃതമായിരിക്കുന്നതിലും അത്യുത്തമം ( ‘very far better’(Phil. 1:23)) എന്നു വിശേഷിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് വിശ്വാസി(യുടെ മരണത്തോടുളള) ബന്ധത്തിഷൽ ഉറക്കമെന്ന് സൂചിപ്പിച്ചിരിക്കുന്നത് ആത്മാവിൻറ്റെ അബോധാവസ്ഥയാണ് എന്ന് പഠിപ്പിക്കുക അസാദ്ധ്യമാണ് (Hiebert, D. Edmond. 1971. The Thessalonian Epistles. Moody: Chicago, IL 188-89).

 

മരണവും കബറടക്കവും



എന്താണ് മരണം

മരണമെന്നത് ആത്മീകന്റെ ദൃഷ്ടിയില്‍  ശരീരത്തില്‍ നിന്നുമുളള ആത്മാവിന്റെ വേര്‍പാടാണ്. ദൈവം ആത്മാവിനെ ആവശ്യപ്പെടുമ്പോള്‍ (ലൂക്കോ. 12. 20) മരണം സംഭവിക്കുകയും, പൊടി പണ്ട് ആയരുന്നതുപോലെ ഭൂമിയിലേക്ക് തിരികെ ചേരുകയും ആത്മാവ് അതിനെ നല്‍കിയ ദൈവത്തിന്റെ അടുക്കലേക്ക് മടങ്ങിപോവുകയും (സഭാപ്ര. 12. 7) ചെയ്യുന്നു. അങ്ങനെ ശരീരം മണ്ണോട് അലിഞ്ഞുചേരുമ്പോള്‍, നീ പൊടിയാകുന്നു, പൊടിയില്‍  തിരികെ ചേരും (ഉല്പ. 3.19) എന്ന ദൈവീക നിശ്ചയം പൂര്‍ത്തിയാവുകയും ചെയ്യുന്നു.     

മനുഷ്യനെ ദൈവം നിര്‍മ്മിച്ചത് ദൈവത്തിന്റെ ചായയിലും സാദൃശ്യത്തിലും (ഉല്പ.1. 26), ശരീരം (sw/ma), പ്രാണന് (Hebrew nephesh, Greek yuch psuchee), ആത്മാവ് (Hebrew ruwach, Greek pneu/ma pneuma.)  (1.തെസ. 5.23) എന്നിവയോട് കൂടിയവനുമായിട്ടാണ്.  


കബറടക്കം 

ബൈബിളിലില്‍    വിശ്വാസിയുടെ ആത്മാവുമാത്രമല്ല, ചേതനയറ്റ ശരീരവും മാന്യത അര്‍ഹിക്കുന്നുവെന്നു പഠിപ്പിക്കുന്നു. ദൈവാത്മാവ് ശരീരത്തില്‍  വസിക്കുന്നതിനാല്‍  അത് ദൈവത്തിന്റെ  മന്ദിരമാണെന്നും അതിനെ നശിപ്പിക്കുന്നവനെ ദൈവം നശിപ്പിക്കുമെന്നും…….. പൌലോസ് ശ്ലീഹായും ഓര്‍മ്മപ്പെട്ത്തുന്നുണ്ട്.

ഇസ്രായേല്‍ക്കാര്‍ മൃതദേഹത്തെ ആദരിക്കുകയും, ശവമടക്ക് ബഹുമാന്യമായിക്കാണുകയും ചെയ്തിരുന്നു. അതുകൊണ്ടാണ് സഭാപ്രസംഗി പറയുന്നത് ...ഒരു മനുഷ്യന് നൂറൂ മക്കളെ ജനിപ്പിക്കുകയും ഏറിയ സംവത്സരം ജീവിച്ച് ദീര്‍ഘായുസ്സായിരിക്കുകയും ചെയ്തിട്ടും അവന്‍ നന്മ അനുഭവിച്ചു തൃപ്തനാകാതെയും ഒരു ശവസംസ്കാരം പ്രാപിക്കാതെയും പോയാല്‍  ഗര്‍ഭം അലസിപ്പോയ പിണ്ഡം അവനെക്കാള്‍  നന്ന് എന്ന് ഞാന്‍  പറയുന്നു (സഭാ. പ്ര. 6.3)  അവരുടെ ആത്മാവു മാത്രമല്ല ശരീരവും കര്‍ത്താവിനുളളതാണ് അവര്‍ വിചാരിച്ചിരുന്നു. അതുകൊണ്ട് ശത്രുക്കള്‍ക്കുപോലും അവര്‍ ശവസംസ്ക്കാരം നടത്തിയിരുന്നു (1 രാജാ. 11. 15). പലരോടും പാലിക്കേണ്ട ശവമടക്കു ക്രമത്തെപറ്റി നിയമത്തില്‍    പരാമര്‍ശിക്കപ്പെട്ടിരുന്നു (ആവര്‍ത്തനം 21.22). ഗൂഹകളായിരുന്നു പലപ്പോഴും കബറടക്കത്തിന് ഉപയോഗിച്ചിരുന്നത്. പൂര്‍വ്വപിതാക്കന്‍മാരുടെ അതേ കബറിടത്തില്‍ അടക്കപ്പെടുവാന് ഇസ്രായേല്ല്യര്‍  മോഹിച്ചിരുന്നു. മിസ്രേമിലായിരിക്കുന്ന യാക്കോബ് തന്റെ മരണവേളയില്‍ തന്റെ മക്കളോട് ആജ്ഞാപിക്കുന്നത് നോക്കുക. ഞാന്‍ എന്റെ ജനത്തോട് ചേരുമ്പോള്‍ നിങ്ങള്‍ ഹിത്യനായ എഫ്രോന്റെ നിലത്തിലെ ഗുഹയില്‍ എന്റെ പിതാക്കന്മാരടെ അടുക്കല്‍ എന്നെ അടക്കണം. കനാന്‍ ദേശത്ത് മമ്രേക്കു സമീപം അബ്രാഹാം ഹിത്യനായ എഫ്രോനോട് നിലത്തോടുകൂടെ ശ്മശാനഭൂമിയായി ജന്മം വാങ്ങിയ മക്പേല എന്ന നിലത്തിലെ ഗുഹയില്‍ തന്നെ. അവിടെ അവര്‍ അബ്രാഹാമിനെയും, അവന്റെ ഭാര്യയായ സാറായേയും, യിസഹാക്കിനേയും, അവന്റെ ഭാര്യയായ റിബേക്കായേയും അടക്കി. അവിടെ ഞാന്‍ ലെയായെയും അടക്കി. ആ നിലവും അതിലെ ഗൂഹയും ഹിത്യരോട് വിലക്കു വാങ്ങിയതാകുന്നു  (ഉല്പത്തി 49:29-32) ഇതു പറഞ്ഞ് തന്റെ പിതാക്കന്മാരോടു ചേര്‍ന്ന യാക്കോബിന്റെ വാക്കുപോലെ യോസേഫ് അവന്റെ മൃതദേഹം അവിടെ കൊണ്ടുപോയി അടക്കം ചെയ്യുന്നു (ഉല്പത്തി 50.13) പിന്നീട് യോസേഫ് മരിക്കുമ്പോള്‍ അദ്ദേഹത്തിന് തന്റെ സഹോദരന്മാരോടും പിന്മുറയോടും പറയാനുണ്ടായിരുന്ന അന്ത്യസന്ദേശവും മറ്റൊന്നായിരുന്നില്ല. |ഞാന്‍ മരിക്കുന്നു, എന്നാല്‍ ദൈവം നിങ്ങളെ സന്ദര്‍ശിക്കുകയും ഈ ദേശത്തുനിന്ന്  താന്‍ അബ്രാഹാമിനോടും ഇസഹാക്കിനോടും യാക്കോബിനോടും സത്യം ചെയ്ത ദേശത്തേക്ക് കൊണ്ട് പോവുകയും ചെയ്യും എന്നു പറഞ്ഞു. ദൈവം നിങ്ങളെ സന്ദര്‍ശിക്കുമ്പോള്‍  എന്റെ അസ്ഥികളെ ഇവിടെ നിന്നു കൊണ്ട് പോകണമെന്ന് പറഞ്ഞ് യോസഫ് ഇസ്രായേല്‍ മക്കളെകൊണ്ട് സത്യം ചെയ്യിച്ചു. (ഉല്പത്തി 50. 24, 25) അനേക വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍  അത് ക്രിത്യതയോടെ നിവര്‍ത്തിക്കുകയും ചെയ്തുവെന്നും (യോശുവ 24.32) നാം വായിക്കുമ്പോള്‍ പഴയനിയമകാലം മുതല്‍  മരിച്ചടക്കിനു നല്‍കിയിരിക്കുന്ന പ്രാധാന്യം എത്ര വലുതെന്നു നോക്കുക. രാജാക്കന്മാര്‍ക്കു പ്രത്യേകം (2 ദിനവൃ.26.33, 33.20, 1രാജാ.13.22, 31) ശവമടക്കുസ്ഥലമുണ്ടായിരുന്നെന്നും, കുടുംബത്തോട് ഒപ്പവും (രൂത്ത് 1.17) ആദരണീയരോട് ഒപ്പവും (2 ദിന. 24.16, ഉല്പ. 23.6) അടക്കപ്പെടുന്നത് ബഹുമാനകരമാണെന്നും (രൂത്ത് 1.17) തന്റെ പിതാക്കന്മാരോടൊപ്പം അടക്കപ്പെടുവാന് കഴിയാതെ വരുന്നത് ദുഃഖകരമാണെന്നും (1 രാജാ 13:22,31 ) ശവമടക്ക് നിഷധിക്കപ്പെടുന്നത് അങ്ങേയറ്റം അപമാനകരമാണെന്നും (2 രാജ 9.10, യെശയാ. 14.20, യിരമ്യ. 22.18,19, 2സാമുവേ. 21.12,13,14) സൂചിപ്പിക്കുന്നു. അതുകൊണ്ടാണ് യേശുവിന്റെ മരണത്തെപ്പറ്റി അവന്‍ സാഹസമൊന്നും ചെയ്യാതെയും അവന്റെ കയ്യില്‍ വഞ്ചനയൊന്നും ഇല്ലാതെയും ഇരുന്നിട്ടും അവര്‍  അവനു ദുഷ്ടന്മാരോടു കൂടെ ശവക്കുഴി കൊടുത്തു. അവന്റെ മരണത്തില്‍ അവന്‍ സമ്പന്നരോടുകൂടെ ആയിരുന്നുവെന്ന് (യെശയ്യ 53.9)( യോഹന്ന 19.31...42)അവനെക്കുറിച്ച് പ്രവചിക്കപ്പെടുന്നത്. ദാവീദ് തന്റെ ശത്രൂവായ ശൌലിന്റെ  ശരീരം വീണ്ടെടുക്കുന്നതിലും ഭൌതീകാവശിഷ്ടം അടക്കംചെയ്യുന്നതിലൂടെയും തന്റെ  മഹാമനസ്കത വെളിപ്പെടുത്തുന്നതും നമുക്കു കാണാം (1 സാമു. 31.12)   
 


പഴയനിയമത്തില്‍   മണ്ണിലടക്കം ചെയ്യുന്നതുകൂടാതെ ദഹിപ്പിക്കുന്നതിനെക്കുറച്ചും പരാമര്‍ശ്ശമുണ്ട് (1 സാമു. 31.11..13, ആമോസ് 6. 9, 10). എന്നാലത് ആദരണീയമായ ഒരു മാര്‍ഗ്ഗമായോ, ഉപദേശമായോ കാണുന്നില്ല.

ശവം ചുമന്നിരുന്നത് തണ്ടിന്മേല്‍  വച്ചായിരുന്നുവെന്നല്ലാതെ (ലൂക്ക് 7.13) ശവപ്പെട്ടി പൊതുവേ ഉപയോഗിച്ചിരുന്നില്ല.  മൃതദേഹത്തിന്റെ കൈകാലുകള്‍  ശീലകള്‍ കൊണ്ടും ദേഹം തുണിയില്‍    പൊതിഞ്ഞ്   കെട്ടുകയും മുഖം റൂമാല്‍    കൊണ്ട് മൂടുകയും (യോഹ.11.. 44, 19. 40) പതിവായിരുന്നു. ശവത്തോടൊപ്പം സുഗന്ധവര്‍ഗ്ഗമിടുന്നത്  യഹൂദരുടെ ശവമടക്കുമര്യാദയാണെന്ന് യോഹന്നാന്‍ ശ്ലീഹാ (യോഹ. 19.40) പ്രത്യകം പരാമര്‍ശ്ശിക്കുന്നുണ്ട്. തന്റെ ശരീരത്തിനുവേണ്ടി ഈ വിധം ചെയ്യുന്നതിനെ യേശു മഹനീയമായി കാണുകയും ചെയ്തു. (മര്‍ ക്കോ. 14.8). (ഇവിടെ സൂചിപ്പിക്കുന്ന evntafiasmo,j  (entafiasmos )എന്ന വാക്ക് മരിച്ചടക്കിനോട് ചേര്‍ന്ന സകല ആചാരങ്ങളേയും സൂചിപ്പിക്കാന്‍ കെല്പുളളതുമാണ്).  മരിച്ചവരെക്കുറിച്ച്  ദുഃഖമാചരിക്കുന്നത് അതിപുരാതനകാലം മുതല്‍ ഉണ്ടായിരുന്നതും (ഉല്പത്തി 27.41, 50.4, 10, ആവര്‍ത്ത. 34.8,  2 സാമു. 11.27,  14.2,  ആമോസ് 8.10) ക്രിസ്തുവിന്റെ കാലത്തും നിലനിന്നിരുന്നതുമായ  (മത്തായി 9.23,മര്‍ ക്കോ. 5. 38, യോഹ. 11.31)  ഒന്നാണ്. വിലാപത്തിന് ആളുകളെ കൂലിക്കു വിളിക്കുകയും (യിര.9.17, 2ദിന 35.25), വിലാപത്തിന്റെ കാഠിന്യം തോന്നിപ്പിക്കാന്‍ കുഴലുകളും മറ്റ് സംഗീതോപകരണങ്ങളും ഉപയോഗിക്കുകയും ചെയ്തിരുന്നു.(മത്തായി 9.23, മര്‍ക്ക 5.38).  കബറടക്കശേഷം  സദ്യകളും നടത്തിയിരുന്നു (യിരമ്യ . 16:6-8, യെഹ. 24:17). യേശു തമ്പുരാനും തന്റെ മരണത്തിന്റെ ഓര്‍മ്മയായി അപ്പം മുറിക്കാനാണ് ആവശ്യപ്പെട്ടത് (ലൂക്കോ. 22.19) എന്നു കൂടി നാം ഓര്‍ക്കണം.   
വിലാപഭവനം സന്ദര്‍ശിക്കുന്നതും (സഭാപ്ര. 7.4) കബറിങ്ങളില്‍  സുഗന്ധവര്‍ഗ്ഗത്തോടെയോ, അല്ലാതെയോ സന്ദര്‍ശിക്കുന്നതും (മത്താ. 28.1, മര്ക്ക.16,1-8, ലൂക്കോ. 24.1, യോഹ.11.31) വിശുദ്ധരുടെ കബറിടങ്ങള്‍  മാനിക്കുന്നതും (2 രാജാ. 23.17, 18), പ്രവാചകരുടെ കല്ലറകള്‍ പണിയുന്നതും (മത്താ. 23:29) ശ്രേഷ്ഠമായി അവര്‍  കണക്കാക്കിയിരുന്നു.

മരിച്ചവരെ പറ്റിയുളള രണ്ടു വ്യത്യസ്ഥ ഉപദേശങ്ങള്

മരിച്ചവരെ പറ്റിയുളള രണ്ടു വ്യത്യസ്ഥ ഉപദേശങ്ങള്
വേദോപദേശം
ദുരുപദേശം
ഓറ്ത്തഡോക്സ്, കത്തോലിക്കാ മറ്റു പുരാതന സഭകള്യഹോവാസാക്ഷികള്, ശാബത്തുകാറ്, ആധുനീക വിടുതല് സഭകള്
മനുഷ്യന് മരിക്കുമ്പോള് ശരീരം പൊടിയിലേക്ക് തിരികെ ചേരുകയും അഭൌതീകസത്തയായ ആത്മാവ് അതിനെ നല്കിയ ദൈവത്തിങ്കലേക്ക് മടങ്ങിപോവുകയും (സഭാപ്ര. 12.6) അവിടെ സുബോധത്തോടെ അന്ത്യനാളിനും ന്യായവിധിക്കും കാത്ത് കഴിയുന്നു. (വെളിപാട് 6.911)ആത്മാവും ശരീരവും മരിക്കുന്നുവെന്നു പഠിപ്പിക്കുന്നവറ്, ശരീരം മരിക്കുന്നു എന്നാല് ആത്മാവ് മരിക്കുന്നില്ല, അതിനു സമാനമായ അബോധനിദ്ര COMA -യിലാണെന്നു പഠിപ്പിക്കുന്നവറ്, തുടങ്ങിയവറ്
കബറിടവും പാതാളവും
1.    ഹീബ്രു (എബ്രായ) ഭാഷയിലും ഗ്രീക്കിലും പാതാളത്തിനും ശവക്കുഴിക്കും പാതാളത്തിനും വെവ്വേറെ വാക്കുകള് ഉണ്ട്. a[|dhj (hades) lAav.laov. n.f. (appar. m.) She`ôl, 
2.   പുതിയനിയമത്തില് ഒരിടത്തും പാതളത്തിന് ശവക്കുഴി എന്നറ്ത്ഥമില്ല. mnhmei/on "mnemeion" എന്നതാണ് ശവക്കുഴിക്ക് അഥവാ കബറിടത്തിനുളള ഗ്രീക്കു വാക്ക്. rb,q kever എന്നത് അതിന്റ്റെ എബ്രായാപദമാണ്.
3.   ആത്മാവ് അല്ലെങ്കില് ദേഹി കബറിലേക്ക് mnhmei/on "mnemeion പോകുന്നുവെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല.
4.   അതുപോലെ ശരീരം പാതാളത്തിലേക്കു a[|dhj (hades) lAav.laov. ( She`ôl, )പോകുന്നുവെന്നും പറഞ്ഞിട്ടില്ല.
ഇവ തമ്മിലുളള വ്യത്യാസങ്ങള്
1.   കബറിലായിരിക്കുന്ന ശരീരങ്ങള് അബോധാവസ്ഥയിലായിരിക്കുമ്പോള് പാതാളത്തില് അല്ലെങ്കില് പറുദീസയിലായിരിക്കുന്ന ആത്മാക്കള് സുബോധാവസ്ഥയിലാണ്.
2.   കബറിടത്തെ അല്ലെങ്കില് ശവക്കുഴിയെ സ്പറ്ശിക്കുന്നവന് അശുദ്ധനാകുമെന്ന്(Num. 19:16),  പരാമറ്ശിക്കുമ്പോള്, പാതാളത്തെക്കുറിച്ച് ആവിധത്തില് പരാമറ്ശമില്ല.
3.   മനുഷ്യന് ശവക്കുഴിയിലും കബറുകളിലും ഇറങ്ങുകയും തിരിച്ചു കയറിപോരുകയും സാദ്ധ്യമാണ് [heb: rb,q kever] (2 Kings 23:16), (ദൈവികശക്തിയാലല്ലാതെ) ഒരുവനും പാതാളത്തിലിറങ്ങുകയും മടങ്ങിവരുകയും സാദ്ധമല്ല.

ആത്മാവും ശരീരവും
TEXT
Outward Man
Inward Man
2 Cor 4:16പുറമെയുളള മനുഷ്യന് ക്ഷയിക്കുന്നുഅകമെയുളള മനുഷ്യന് പുതുക്കം പ്രാപിക്കുന്നു
Rom7:22ശരീരംഅകത്തെ മനുഷ്യന്
Mt 26:41ജഡം ബലഹീനംആത്മാവോ ഒരുക്കമുളളത്
3 Jn 2ആരോഗ്യവാനായിരിക്കുക (ശുഭമായിരിക്കുക)നിന്റ്റെ ആത്മാവ് അഭിവൃത്തി പ്രാപിക്കുന്നതുപോലെ (ശുഭമായിരിക്കുന്നതുപോലെ)


Body –Spirit Dichotomy  in the Bible
TEXTBODYSOUL/SPIRIT Comment
Mt 10:28മനുഷ്യന് ശരീരത്തെ കൊല്ലാനാവുംമനുഷ്യന് ആത്മാവിനെ കൊല്ലാനാവില്ല
2 Pet 1:13ffഎന്റ്റെ കൂടാരം പൊളിഞ്ഞുപോകുവാനടുത്തിരിക്കുന്നുഎന്റ്റെ വേറ്പാട്
Dan 7:15In the midst of its sheath (ജഡത്തിന്റ്റ ഉറക്കുളളില്)
15 ദാനീയേല്‍ എന്ന ഞാനോ എന്റെ ഉള്ളില്‍ എന്റെ മനസ്സു വ്യസനിച്ചുഎനിക്കു ഉണ്ടായ ദര്ശനങ്ങളാല്‍ ഞാന്‍ പരവശനായി
Dan 7:15 I Daniel was grieved in my spirit in the midst of my body, and the visions of my head troubled me. (RNKJV)
my spirit was distressed 
ആത്മാവ് ജഡത്തിന്റ്റെ ഉറക്കുളളില് ഞെരുങ്ങി נדן  nâdân
naw-dawn'
Of uncertain derivation; a sheath (of a sword): - sheath. figuratively the body (as the receptacle of the soul): 
.
Mt 27:52
നിദ്രപ്രാപിച്ച ശരീരങ്ങള്‍ പലതും ഉയിര്ത്തെഴുന്നേറ്റു
വിശുദ്ധന്മാരുടെIt doesn't say "the saints arose" but their bodies arose, indicating they were no longer "departed spirits" in hades.
Lk 8:52-56അവള്‍ ഉടനെ എഴുന്നേറ്റു;55 അവളുടെ ആത്മാവു മടങ്ങിവന്നു,ആത്മാവിന്റ്റെ വേറ്പാട് മരണമാണെങ്കില്, ആത്മാവിന്റ്റെ മടങ്ങിവരവ് ഉയറ്പ്പാണ്.
Ps 42:6എന്നില്‍ (എന്റ്റെ ഉളളില്)എന്റെ ആത്മാവു എന്നില്‍ വിഷാദിച്ചിരിക്കുന്നു;clear dichotomy
Zech 12:1within him മനുഷ്യന്റെ ആത്മാവിനെ അവന്റെ ഉള്ളില് നിര്മ്മിക്കയും ചെയ്തിരിക്കുന്ന യഹോവമനുഷ്യന്റെ ആത്മാവിനെ അവന്റെ ഉള്ളില്‍ നിര്മ്മിക്കയും ചെയ്തിരിക്കുന്ന യഹോവclear dichotomy
1 Cor 2:11 മനുഷ്യനിലുള്ളതു അവനിലെ മാനുഷാത്മാവല്ലാതെ മനുഷ്യരില്‍ ആര്‍ അറിയും?clear dichotomy
Num 16:22all flesh സകലജനത്തിന്റെയും ആത്മാക്കള്ക്കു ഉടയവനാകുന്ന ദൈവമേThe God of the spirits of സകലജനത്തിന്റെയും ആത്മാക്കള്ക്കു ഉടയവനാകുന്ന ദൈവമേclear dichotomy

"  ഞങ്ങളുടെ ആയുഷ്കാലം എഴുപതു സംവത്സരംഏറെ ആയാല്‍ എണ്പതു സംവത്സരംഅതിന്റെ പ്രതാപം പ്രയാസവും ദുഃഖവുമത്രേഅതു വേഗം തീരുകയും ഞങ്ങള്‍ പറന്നു പോകയും ചെയ്യുന്നു." Psalm 90:10-11
മരണാനന്തരം ആത്മാവ്
TEXTDEATHLIFE AFTER 
Lk 16:19-31 22  ദരിദ്രന്‍ മരിച്ചപ്പോള്
ദൂതന്മാര്‍ അവനെ അബ്രാഹാമിന്റെ മടിയിലേക്കു കൊണ്ടുപോയി.
Mt 17:1-5മോശ: 1500 BC & ഏലിയാവ്: 730 BCശ്ലീഹന്മാറ്ക്ക് പ്രത്യക്ഷനായി-- 30 AD 
1 Sam 28:1-20ശമുവേല് മരിച്ചുശൌലിന് പ്രത്യക്ഷനായി 
1 Sam 28:19ശൌലും പുത്രന്മാരും മരിച്ച്
(നാളെ നീയും നിന്റെപുത്രന്മാരും എന്നോടുകൂടെ   ആകും; )
ശമുവേലിനോട് കൂടെയാകും 
Gen 25:17
അവന്‍ പ്രാണനെ വിട്ടുമരിച്ചു,
തന്റെ ജനത്തോടു ചേര്ന്നു.
Eccl 12:7
 പൊടി  ഭൂമിയിലേക്കു.
ആത്മാവു ദൈവത്തിന്റെഅടുക്കലേക്കു
Isa. 14:9-11മരിച്ചവരുടെ
(സകലഭൂപാലന്മാരുമായപ്രേതന്മാരെ ഉണര്ത്തുകയുംജാതികളുടെ സകലരാജാക്കന്മാരെയും   സിംഹാസനങ്ങളില്നിന്നു   എഴുന്നേല്പിക്കയും ചെയ്തിരിക്കുന്നു.
 10 അവരൊക്കെയുംനിന്നോടുനീയും ഞങ്ങളെപ്പോലെബലഹീനനായോനീയും ഞങ്ങള്ക്കുതുല്യനായ്തീര്ന്നുവോഎന്നു പറയും.)
ആത്മാക്കള് നിന്നോട് പറയും 
Ps 90:10-12ഞങ്ങളുടെ ആയുഷ്കാലം തീരുകയുംഞങ്ങള് പറന്നു പോവുകയും ചെയ്യും
Rev 6:9-11ക്രൈസ്തവ രക്തസാക്ഷികള്അവരുടെ ആത്മാക്കള് ബലിപീഠത്തിന്റ്റെ കീഴില്നിന്നും ദൈവത്തോട് സംസാരിക്കുന്നു
Lk 20:37-38ദൈവമോ മരിച്ചവരുടെദൈവമല്ല,
കര്ത്താവിനെഅബ്രാഹാമിന്റെ ദൈവവുംയിസ്ഹാക്കിന്റെ ദൈവവുംയാക്കോബിന്റെ ദൈവവുംഎന്നു പറയുന്നു.... എല്ലാവരും അവന്നുജീവിച്ചിരിക്കുന്നുവല്ലോ.
അബ്രാഹാമും, ഇസഹാക്കും, യാക്കോബും, സാമുവേലും  മോശയും ലാസറും ഇപ്പോഴും ജീവിക്കുന്നു...



മരണാനന്തരം കറ്ത്താവിനോട് കൂടെ
TEXTTO BE IN BODYTO BE WITH LORD 
Job19:26 
എന്റെ ത്വക്‍ ഇങ്ങനെ നശിച്ചശേഷം.
ഞാന്‍ ദേഹരഹിതനായി ദൈവത്തെ കാണും.
Phil 1:22ജഡത്തില്‍ ജീവിക്കുക
വിട്ടു പിരിഞ്ഞു ക്രിസ്തുവിനോടുകൂടെ ഇരിപ്പാന്‍ എനിക്കു കാംക്ഷയുണ്ടുഅതു അത്യുത്തമമല്ലോ.
2 Cor 5:6-8
ശരീരത്തില്‍ വസിക്കുമ്പോള്‍ ഒക്കെയും കര്ത്താവിനോടു അകന്നു പരദേശികള്‍ ആയിരിക്കുന്നു എന്നു അറിയുന്നു.
ഞങ്ങള്‍ ശരീരം വിട്ടു കര്ത്താവിനോടുകൂടെ വസിപ്പാന്‍ അധികം ഇഷ്ടപ്പെടുന്നു.
2 Cor 12:3ശരീരത്തോടെയോശരീരം കൂടാതെയ
1 Th 5:10നാം ഉണര്ന്നിരുന്നാലും ഉറങ്ങിയാലുംതന്നോടുകൂടെ ജീവിക്കേണ്ടതിന്നു
Acts 2:27-31
നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാന്‍ സമ്മതിക്കയുമില്ല.
നീ എന്റെ പ്രാണനെ പാതാളത്തില്‍ വിടുകയില്ല;


 
മരണശേഷമുളള ആത്മാവിന്റ്റെ സജീവാവസ്ഥ വെളിപ്പടുത്തുന്ന നാലു വേദഭാഗങ്ങള്
1.            Isa 14:9-11
9 നിന്റെ വരവിങ്കല്‍ നിന്നെ എതിരേല്പാന്‍ താഴേ പാതാളം നിന്റെ നിമിത്തം ഇളകിയിരിക്കുന്നുഅതു നിന്നെച്ചൊല്ലി സകലഭൂപാലന്മാരുമായ പ്രേതന്മാരെ ഉണര്ത്തുകയും ജാതികളുടെ സകലരാജാക്കന്മാരെയും സിംഹാസനങ്ങളില്നിന്നു എഴുന്നേല്പിക്കയും ചെയ്തിരിക്കുന്നു.
 10 അവരൊക്കെയും നിന്നോടുനീയും ഞങ്ങളെപ്പോലെ ബലഹീനനായോനീയും ഞങ്ങള്ക്കു തുല്യനായ്തീര്ന്നുവോഎന്നു പറയും.
 11 നിന്റെ ആഡംബരവും വാദ്യഘോഷവും പാതാളത്തിലേക്കു ഇറങ്ങിപ്പോയിനിന്റെ കീഴെ പുഴുക്കളെ വിരിച്ചിരിക്കുന്നുകൃമികള്‍ നിനക്കു പുതെപ്പായിരിക്കുന്നു.
2.            1 Sam 28:1-20
1  കാലത്തു ഫെലിസ്ത്യര്‍ യിസ്രായേലിനോടു പടവെട്ടേണ്ടതിന്നു തങ്ങളുടെ സേനകളെ ഒന്നിച്ചുകൂട്ടിഅപ്പോള്‍ ആഖീശ് ദാവീദിനോടുനീയും നിന്റെ ആളുകളും എന്നോടുകൂടെ യുദ്ധത്തിന്നു പോരേണം എന്നു അറിഞ്ഞുകൊള് എന്നു പറഞ്ഞു.
 2 എന്നാറെ ദാവീദ് ആഖീശിനോടുഅടിയന്‍ എന്തു ചെയ്യും എന്നു നീ കണ്ടറിയും എന്നു പറഞ്ഞുആഖീശ് ദാവീദിനോടുഅതു കെണ്ടു ഞാന്‍ നിന്നെ എപ്പോഴും എന്റെ മെയ്ക്കാവലാക്കും എന്നു പറഞ്ഞു.
 3 എന്നാല്‍ ശമൂവേല്‍ മരിച്ചുപോയിരുന്നുയിസ്രായേലെല്ലാം അവനെക്കുറിച്ചു വിലപിച്ചു അവന്റെ സ്വന്തപട്ടണമായ രാമയില്‍ അവനെ അടക്കം ചെയ്തിരുന്നുശൌലോ വെളിച്ചപ്പാടന്മാരെയും മന്ത്രവാദികളെയും ദേശത്തുനിന്നു നീക്കിക്കളഞ്ഞിരുന്നു.
 4 എന്നാല്‍ ഫെലിസ്ത്യര്‍ ഒന്നിച്ചുകൂടി ശൂനേമില്‍ പാളയം ഇറങ്ങിശൌലും എല്ലായിസ്രായേലിനെയും ഒന്നിച്ചുകൂട്ടി ഗില്ബോവയില്‍ പാളയം ഇറങ്ങി.
 5 ശൌല്‍ ഫെലിസ്ത്യരുടെ സൈന്യത്തെ കണ്ടു ഭയപ്പെട്ടു അവന്റെ ഹൃദയം ഏറ്റവും വിറെച്ചു.
 6 ശൌല്‍ യഹോവയോടു ചോദിച്ചാറെ യഹോവ അവനോടു സ്വപ്നംകൊണ്ടോ ഊറീംകൊണ്ടോ പ്രവാചകന്മാരെക്കൊണ്ടോ ഉത്തരം അരുളിയില്ല.
 7 അപ്പോള്‍ ശൌല്‍ തന്റെ ഭൃത്യന്മാരോടുഎനിക്കു ഒരു വെളിച്ചപ്പാടത്തിയെ അന്വേഷിപ്പിന്‍ ; ഞാന്‍ അവളുടെ അടുക്കല്‍ ചെന്നു ചോദിക്കും എന്നു പറഞ്ഞുഅവന്റെ ഭൃത്യന്മാര്‍ അവനോടുഏന്‍ -ദോരില്‍ ഒരു വെളിച്ചപ്പാടത്തി ഉണ്ടു എന്നു പറഞ്ഞു.
 8 ശൌല്‍ വേഷംമാറി വേറെ വസ്ത്രം ധരിച്ചു രണ്ടാളെയും കൂട്ടി പോയി രാത്രിയില്‍  സ്ത്രീയുടെ അടുക്കല്‍ എത്തിവെളിച്ചപ്പാടാത്മാവുകൊണ്ടു നീ എനിക്കായി പ്രശ്നം നോക്കുകയും ഞാന്‍ പറയുന്നവനെ വരുത്തിത്തരികയും ചെയ്യേണം എന്നു പറഞ്ഞു.
 9 സ്ത്രീ അവനോടുശൌല്‍ ചെയ്തിട്ടുള്ളതുഅവന്‍ വെളിച്ചപ്പാടന്മാരെയും മന്ത്രവാദികളെയും ദേശത്തുനിന്നു ഛേദിച്ചുകളഞ്ഞതുതന്നേ നീ അറിയുന്നുവല്ലോഎന്നെ കൊല്ലിപ്പാന്‍ നീ എന്റെ ജീവന്നു കണി വെക്കുന്നതു എന്തിന്നു എന്നു പറഞ്ഞു.
 10 യഹോവയാണ  കാര്യംകൊണ്ടു നിനക്കു ഒരു ദോഷവും ഭവിക്കയില്ല എന്നു ശൌല്‍ യഹോവയുടെ നാമത്തില്‍ അവളോടു സത്യം ചെയ്തു പറഞ്ഞു.
 11 ഞാന്‍ ആരെ വരുത്തിത്തരേണ്ടു എന്നു സ്ത്രീ ചോദിച്ചതിന്നുശമൂവേലിനെ വരുത്തിത്തരേണം എന്നു അവന്‍ പറഞ്ഞു.
 12 സ്ത്രീ ശമൂവേലിനെ കണ്ടപ്പോള്‍ ഉച്ചത്തില്‍ നിലവിളിച്ചുശൌലിനോടുനീ എന്നെ ചതിച്ചതു എന്തുനീ ശൌല്‍ ആകുന്നുവല്ലോ എന്നു പറഞ്ഞു.
 13 രാജാവു അവളോടുഭയപ്പെടേണ്ടാനീ കാണുന്നതു എന്തു എന്നു ചോദിച്ചതിന്നുഒരു ദേവന്‍ ഭൂമിയില്നിന്നു കയറിവരുന്നതു ഞാന്‍ കാണുന്നു എന്നു സ്ത്രീ ശൌലിനോടു പറഞ്ഞു.
 14 അവന്‍ അവളോടുഅവന്റെ രൂപം എന്തു എന്നു ചോദിച്ചതിന്നു അവള്ഒരു വൃദ്ധന്‍ കയറിവരുന്നുഅവന്‍ ഒരു അങ്കിയും ധരിച്ചിരിക്കുന്നു എന്നു പറഞ്ഞുഎന്നാറെ അതു ശമൂവേല്‍ എന്നറിഞ്ഞു ശൌല്‍ സാഷ്ടാംഗം വീണു നമസ്കരിച്ചു.
 15 ശമൂവേല്‍ ശൌലിനോടുനീ എന്നെ വിളിച്ചതിനാല്‍ എന്റെ സ്വസ്ഥതെക്കു ഭംഗം വരുത്തിയതു എന്തു എന്നു ചോദിച്ചുഅതിന്നു ശൌല്ഞാന്‍ മഹാകഷ്ടത്തിലായിരിക്കുന്നുഫെലിസ്ത്യര്‍ എന്നോടു യുദ്ധം ചെയ്യുന്നുദൈവം എന്നെ വിട്ടുമാറിയിരിക്കുന്നുപ്രവാചകന്മാരെക്കൊണ്ടാകട്ടെ സ്വപ്നംകൊണ്ടാകട്ടെ എന്നോടു ഉത്തരമരുളുന്നില്ലഅതുകൊണ്ടു ഞാന്‍ എന്തു ചെയ്യേണമെന്നു എനിക്കു പറഞ്ഞുതരേണ്ടതിന്നു ഞാന്‍ നിന്നെ വിളിപ്പിച്ചു എന്നു ഉത്തരം പറഞ്ഞു.
 16 അതിന്നു ശമൂവേല്‍ പറഞ്ഞതുദൈവം നിന്നെ വിട്ടുമാറി നിനക്കു ശത്രുവായ്തീര്ന്നിരിക്കെ നീ എന്തിന്നു എന്നോടു ചോദിക്കുന്നു?
 17 യഹോവ എന്നെക്കൊണ്ടു പറയിച്ചതുപോലെ അവന്‍ നിന്നോടു ചെയ്തിരിക്കുന്നുരാജത്വം യഹോവ നിന്റെ കയ്യില്നിന്നു പറിച്ചെടുത്തു നിന്റെ കൂട്ടുകാരനായ ദാവീദിന്നു കൊടുത്തിരിക്കുന്നു.
 18 നീ യഹോവയുടെ കല്പന കേട്ടില്ലഅമാലേക്കിന്റെമേല്‍ അവന്റെ ഉഗ്രകോപം നടത്തിയതുമില്ലഅതുകൊണ്ടു യഹോവ  കാര്യം ഇന്നു നിന്നോടു ചെയ്തിരിക്കുന്നു.
 19 യഹോവ നിന്നെയും യിസ്രായേലിനെയും ഫെലിസ്ത്യരുടെ കയ്യില്‍ ഏല്പിക്കുംനാളെ നീയും നിന്റെ പുത്രന്മാരും എന്നോടുകൂടെ ആകുംയിസ്രായേല്പാളയത്തെ യഹോവ ഫെലിസ്ത്യരുടെ കയ്യില്‍ ഏല്പിക്കും.
 20 പെട്ടെന്നു ശൌല്‍ നെടുനീളത്തില്‍ നിലത്തു വീണു ശമൂവേലിന്റെ വാക്കുകള്‍ നിമിത്തം ഏറ്റവും ഭയപ്പെട്ടുപോയിഅവനില്‍ ഒട്ടും ബലമില്ലാതെയായിഅന്നു രാവും പകലും മുഴുവന്‍ അവന്‍ ഒന്നും ഭക്ഷിച്ചിട്ടില്ലായിരുന്നു.

3.            Luke 16:19-31
19 ധനവാനായോരു മനുഷ്യന്‍ ഉണ്ടായിരുന്നുഅവന്‍ ധൂമ്രവസ്ത്രവും പട്ടും ധരിച്ചു ദിനന്പ്രതി ആഡംബരത്തോടെ സുഖിച്ചുകൊണ്ടിരുന്നു.
 20 ലാസര്‍ എന്നു പേരുള്ളോരു ദരിദ്രന്‍ വ്രണം നിറഞ്ഞവനായി അവന്റെ പടിപ്പുരക്കല്‍ കിടന്നു
 21 ധനവാന്റെ മേശയില്‍ നിന്നു വീഴുന്നതു തിന്നു വിശപ്പടക്കുവാന്‍ ആഗ്രഹിച്ചുനായ്ക്കളും വന്നു അവന്റെ വ്രണം നക്കും.
 22  ദരിദ്രന്‍ മരിച്ചപ്പോള്‍ ദൂതന്മാര്‍ അവനെ അബ്രാഹാമിന്റെ മടിയിലേക്കു കൊണ്ടുപോയി.
 23 ധനവാനും മരിച്ചു അടക്കപ്പെട്ടുപാതാളത്തില്‍ യാതന അനുഭവിക്കുമ്പോള്‍ മേലോട്ടു നോക്കി ദൂരത്തു നിന്നു അബ്രാഹാമിനെയും അവന്റെ മടിയില്‍ ലാസരിനെയും കണ്ടു
 24 അബ്രാഹാംപിതാവേഎന്നോടു കനിവുണ്ടാകേണമേലാസര്‍ വിരലിന്റെ അറ്റം വെള്ളത്തില്‍ മുക്കി എന്റെ നാവിനെ തണുപ്പിക്കേണ്ടതിന്നു അവനെ അയക്കേണമേഞാന്‍  ജ്വാലയില്‍ കിടന്നു വേദന അനുഭവിക്കുന്നു എന്നു വിളിച്ചു പറഞ്ഞു.
 25 അബ്രാഹാംമകനേനിന്റെ ആയുസ്സില്‍ നീ നന്മയും ലാസര്‍ അവ്വണ്ണം തിന്മയും പ്രാപിച്ചു എന്നു ഔര്ക്കഇപ്പോള്‍ അവന്‍ ഇവിടെ ആശ്വസിക്കുന്നുനീയോ വേദന അനുഭവിക്കുന്നു.
 26 അത്രയുമല്ല ഞങ്ങള്ക്കും നിങ്ങള്ക്കും നടുവെ വലിയോരു പിളര്പ്പുണ്ടാക്കിയിരിക്കുന്നുഇവിടെ നിന്നു നിങ്ങളുടെ അടുക്കല്‍ കടന്നുവരുവാന്‍ ഇച്ഛിക്കുന്നവര്ക്കും കഴിവില്ലഅവിടെ നിന്നു ഞങ്ങളുടെ അടുക്കല്‍ കടന്നു വരുവാന്‍ ഇച്ഛിക്കുന്നവര്ക്കും കഴിവില്ലഅവിടെനിന്നു ഞങ്ങളുടെ അടുക്കല്‍ കടന്നു വരുവാനും പാടില്ല എന്നു പറഞ്ഞു.
 27 അതിന്നു അവന്‍ എന്നാല്‍ പിതാവേഅവനെ എന്റെ അപ്പന്റെ വീട്ടില്‍ അയക്കേണമെന്നു ഞാന്‍ അപേക്ഷിക്കുന്നു;
 28 എനിക്കു അഞ്ചു സഹോദരന്മാര്‍ ഉണ്ടുഅവരും  യാതനാസ്ഥലത്തു വരാതിരിപ്പാന്‍ അവന്‍ അവരോടു സാക്ഷ്യം പറയട്ടെ എന്നു പറഞ്ഞു.
 29 അബ്രാഹാം അവനോടുഅവര്ക്കും മോശെയും പ്രവാചകന്മാരും ഉണ്ടല്ലോഅവരുടെ വാക്കു അവര്‍ കേള്ക്കട്ടെ എന്നു പറഞ്ഞു.
 30 അതിന്നു അവന്‍ അല്ലല്ലഅബ്രാഹാം പിതാവേമരിച്ചവരില്നിന്നു ഒരുത്തന്‍ എഴുന്നേറ്റു അവരുടെ അടുക്കല്‍ ചെന്നു എങ്കില്‍ അവര്‍ മാനസാന്തരപ്പെടും എന്നു പറഞ്ഞു.
 31 അവന്‍ അവനോടുഅവര്‍ മോശെയുടെയും പ്രവാചകന്മാരുടെയും വാക്കു കേള്ക്കാഞ്ഞാല്‍ മരിച്ചവരില്‍ നിന്നു ഒരുത്തന്‍ എഴുന്നേറ്റു ചെന്നാലും വിശ്വസിക്കയില്ല എന്നു പറഞ്ഞു.

4.            Rev 6:9-11

9 അവന്‍ അഞ്ചാം മുദ്ര പൊട്ടിച്ചപ്പോള്ദൈവവചനം നിമിത്തവും തങ്ങള്‍ പറഞ്ഞ സാക്ഷ്യം ഹേതുവായും അറുക്കപ്പെട്ടവരുടെ ആത്മാക്കളെ ഞാന്‍ യാഗപീഠത്തിങ്കീഴില്‍ കണ്ടു;
 10 വിശുദ്ധനും സത്യവാനും ആയ നാഥാഭൂമിയില്‍ വസിക്കുന്നവരോടു ഞങ്ങളുടെ രക്തത്തെക്കുറിച്ചു നീ എത്രത്തോളം ന്യായവിധിയും പ്രതികാരവും നടത്താതെയിരിക്കും എന്നു അവര്‍ ഉറക്കെ നിലവിളിച്ചു.
 11 അപ്പോള്‍ അവരില്‍ ഔരോരുത്തന്നും വെള്ളനിലയങ്കി കൊടുത്തുഅവരെപ്പോലെ കൊല്ലപ്പെടുവാനിരിക്കുന്ന സഹഭൃത്യന്മാരും സഹോദരന്മാരും വന്നുതികയുവോളം അല്പകാലം കൂടെ സ്വസ്ഥമായി പാര്ക്കേണം എന്നു അവര്ക്കും അരുളപ്പാടുണ്ടായി.

നരകവും പാതാളവും തമ്മിലുളള വ്യത്യാസങ്ങള്
1.   അന്ത്യന്യായവിധിക്കുമുമ്പ് ആരും നരകത്തില് പോകുന്നില്ല (gehenna)
2.   പരേതരായവരില് തിന്മപ്പെട്ടവരുടെ ആത്മാക്കള് പാതാളത്തിലും, ശുദ്ധിമാന്മാരുടേത് പറുദീസയിലുമാണ്
3.   പാതാളമെന്നത് താതക്കാലികമാണ്
4.   നരകം നിത്യമാണ്.
Rev 20:14
  മരണത്തെയും പാതാളത്തെയും തീപ്പൊയ്കയില്‍ തള്ളിയിട്ടു തീപ്പൊയ്ക രണ്ടാമത്തെ മരണം.

തീപ്പൊയ്ക എന്നത് നരകമാണ്. തിന്മപ്പെട്ടവരെ അന്ത്യവിധിക്കുശേഷം തീപ്പൊയ്കയില് തളളിയിട്ടാല് പിന്നെ പാതാളം ഇല്ല.


 
Lk 20:37-38 

34 അതിന്നു യേശു ഉത്തരം പറഞ്ഞതുഈ ലോകത്തിന്റെ മക്കള്‍ വിവാഹം കഴിക്കയും വിവാഹത്തിന്നു കൊടുക്കയും ചെയ്യുന്നു.
 35 എങ്കിലും  ലോകത്തിന്നും മരിച്ചവരില്‍ നിന്നുള്ള പുനരുത്ഥാനത്തിന്നും യോഗ്യരായവര്‍ വിവാഹം കഴിയക്കയുമില്ല വിവാഹത്തിന്നു കൊടുക്കപ്പെടുകയുമില്ലഅവര്ക്കും ഇനി മരിപ്പാനും കഴികയില്ല.
 36 അവന്‍ പുനരുത്ഥാനപുത്രന്മാരാകയാല്‍ ദൈവദൂതതുല്യരും ദൈവ പുത്രന്മാരും ആകുന്നു.
 37 മരിച്ചവര്‍ ഉയിര്ത്തെഴുന്നേലക്കുന്നു എന്നതോ മോശെയും മുള്പ്പടര്പ്പുഭാഗത്തു കര്ത്താവിനെ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും എന്നു പറയുന്നതിനാല്‍ സൂചിപ്പിച്ചിരിക്കുന്നു.
 38 ദൈവമോ മരിച്ചവരുടെ ദൈവമല്ലജീവനുള്ളവരുടെ ദൈവമത്രേഎല്ലാവരും അവന്നു ജീവിച്ചിരിക്ക

2.കോരി 2.16 മരണത്തില്നിന്നു മരണത്തിലേക്കുള്ള വാസനഅവര്ക്കോ ജീവനില്നിന്നു ജീവങ്കലേക്കുള്ള വാസന തന്നേഎന്നാല്‍ ഇതിന്നു ആര്‍ പ്രാപ്തന്‍ ?

ഉപസംഹാരം
മരണമെന്നത് വേദപുസ്തകപ്രകാരം ആത്മാവിന്റയും ശരീരത്തിന്റെയും സംപൂറ്ണ്ണനാശമല്ല മറിച്ച് ആത്മാവ് ശരീരത്തില് നിന്ന് വേറ്പെടുന്ന പ്രക്രീയമാത്രമാണെന്ന് മനസിലാക്കുവാനാവാത്തതാണ് മരണാനന്തരമുളള അവസ്ഥയെ പറ്റിയുളള ഈ കോലാഹലങ്ങള്ക്കു മുഴുവന് കാരണം. മരണാനന്തരം ശരീരം നശിക്കുന്നു, ആത്മാവ് നശിക്കുന്നില്ല, മറിച്ച് ദൈവസാമിപ്യത്തിലേക്ക് മടങ്ങിപോകുന്നു. ശരീരരഹിതമായ ആത്മാവുമായി ശരീരത്തിലിരിക്കുന്ന മനുഷ്യന് സാധാരണഗതിയില് ബന്ധപ്പെടുക സാദ്ധ്യമല്ല. എന്നാലീ മാനുഷീക ബലഹീനത ദൈവത്തിനു ബാധകമല്ല. അവന് മരിച്ചവരോട് ജീവനുളളവരോടെന്നതുപോലെ ബന്ധപ്പെടുവാന് സാധിക്കും Rev 6:9-11അതുകൊണ്ടാണ് യേശു സാദൂക്ക്യരുടെ ചോദ്യത്തിന്, Lk 20:37-38 37 മരിച്ചവര്‍ ഉയിര്ത്തെഴുന്നേലക്കുന്നു എന്നതോ മോശെയും മുള്പ്പടര്പ്പുഭാഗത്തു കര്ത്താവിനെ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും എന്നു പറയുന്നതിനാല്‍ സൂചിപ്പിച്ചിരിക്കുന്നു. 38 ദൈവമോ മരിച്ചവരുടെ ദൈവമല്ലജീവനുള്ളവരുടെ ദൈവമത്രേഎല്ലാവരും അവന്നു ജീവിച്ചിരിക്കുന്നുവല്ലോ എന്നു സുവ്യക്തമാക്കുന്നത്. ദൈവമോ മരിച്ചവരുടെ ദൈവമല്ല, ജീവനുളളവരുടെ ദൈവമാണ്, അവന് എല്ലാവരും, അതായത് മരിച്ചവരും ജീവനുളളവരും ഒരുപോലെ ജീവിച്ചിരിക്കുന്നുവെന്നും, അതുകൊണ്ടാണ് അവനെ മരിച്ചുപോയവരായ അബ്രാഹാമിന്റ്റെയും ഇസഹാക്കിന്റ്റെയും യാക്കോബിന്റ്റെയും ദൈവം വിളിച്ചിരിക്കുന്നതെന്നു മനസിലാക്കിയാല്, മരിച്ചവരെ പറ്റിയുളള ആധുനീകമായ തോന്നലുകളുടെ ദുരുപദേശത്തിന്റ്റെ കാറ്റുകള് നമ്മേ ബാധിക്കുകയേയില്ല. അങ്ങനെ മരണാന്തരം ആത്മാവ് സജീവമാണെന്നും അവറ്ക്ക് സുബോധമുണ്ടെന്നും അവറ്ക്കു പ്രാറ്ത്ഥിക്കുവാനാകുമെന്നും ജീവനുളളവറ് പരസ്പരം പ്രാറ്ത്ഥിക്കുന്നതുപോലെ മരിച്ചവരും ജീവനുളളവരും തമ്മിലും പ്രാറ്ത്ഥനാബന്ധംപുലറ്ത്തുന്നതില് വേദപുസ്തകവിരുദ്ധമായി യാതൊന്നുമില്ലെന്നും സുവ്യക്തമാണല്ലോ.




മരണാനന്തരമുളള ഘട്ടങ്ങള്


സുറിയാനി ഓർത്തഡോക്സ് സഭകളുടെ പഠിപ്പിക്കൽ പ്രകാരം മരണാനന്തരം ആത്മാവ് കടന്നു പോകുന്ന പടികളിപ്രകാരമാണ്.
1.  മരണം
മനുഷ്യൻറ്റെ മരണമെന്നത് ശരീരത്തിൽനിന്ന് ആത്മാവ് വേർപെടുന്നതാണ്. (മനുഷ്യൻ എന്നത് ആത്മാവും ശരീരവും ചേർന്നതാണ് എന്ന പഠിപ്പിക്കലിനെ ദ്വൈതവാദം എന്നു പറയുന്നത്). (ജീവിതകാലത്ത് ആത്മാവ് വസിക്കുകയും ആത്മാവിൻറ്റെ പ്രവർത്തനമാധ്യമമായിരിക്കുകയും ചെയ്ത) ശരീരം മരണത്തിൽ വീണടിയുകയും, ആത്മാവ് അതിൽനിന്ന് വേർപിരിയുകയും ദൈവത്തിങ്കലേക്ക് തിരിച്ചു പോവുകയും ചെയ്യുന്നു.

2. വ്യക്തിഗത ന്യായവിധിയും വിശ്രമസ്ഥലത്തേക്കുളള യാത്രയും
യോഹന്നാന് 3. 19  പ്രകാരം, ന്യായവിധി എന്നത് വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുളളതാകയാൽ വെളിച്ചത്തെക്കാള് ഇരുളിനെ സ്നേഹിച്ചതു തന്നെ. കാരണം ആവറ്ത്തനം 30.15 ല് പറയുന്നു, ,ഇതാ ഞാന്‍ ഇന്നു ജീവനും ഗുണവുംമരണവും ദോഷവും നിന്റെ മുമ്പില്‍  വെച്ചിരിക്കുന്നു ഈ ലോകത്തിൽ ജീവൻറ്റെ വഴി തിരഞ്ഞെടുത്ത് അതിൽ ജീവിച്ചവർ മരിക്കുമ്പോള് അവരുടെ ഭാവി അവർ നിശ്ചയിച്ചു കഴിഞ്ഞു. തിന്മ തിരഞ്ഞെടുത്തവർ അവരുടെ ഓഹരിയും. ഇതിനെയാണ് വ്യക്തിഗത ന്യായവിധി എന്നു പറയുന്നത്.
ഓർത്തഡോക്സ് സഭകളുടെ പഠിപ്പിക്കലിൻ പ്രകാരം, മരണാനന്തരം ഒരുവൻറ്റെ ആത്മാവിനെ പ്രതി മോശയുടെ ആത്മാവിനെ പ്രതിയുണ്ടായതുപോലെ ) യൂദാ . 9 ) ഒരു വാദം നടക്കുന്നു. ഒരുവൻ ചെയ്തിട്ടുളള സകല പാപങ്ങളും പിശാച് പടിപടിയായി അവതരിപ്പിച്ച് ആത്മാവിൻമേൽ അധികാരം ഉറപ്പിക്കുവാൻ ശ്രമിക്കുന്നു. ആത്മാവ് ഈ വിധം ദുരാത്മാക്കളെ നേരിടുന്ന ഇടങ്ങളെ ചുങ്കസ്ഥലങ്ങളെന്നാണ് toll houses അറിയപ്പെടുന്നത്. ഇത് പുരാതനമായ ഒരു പഠിപ്പിക്കലാണ്. അല്ക്സാന്ത്രിയായിലെ മോർ അത്താനാസിയോസ്, ഈജിപ്തിലെ മോർ. മക്കാറിയോസ്, കൈസരിയായിലെ വലിയ മോർ ബസേലിയോസ് എന്നിവരെല്ലാം ഇതിനെപ്പറ്റി എഴുതിയിട്ടുണ്ട്. കൂടാതെ ശവസംസ്ക്കാര ശുശ്രൂഷയിൽ ആയാറിൽ പതിയിരിക്കുന്ന ദുഷ്ടാത്മാക്കളിൽ നിന്നു രക്ഷനേടാൻ പ്രത്യേകം പ്രാർത്ഥിക്കുകയും ആത്മാവു നേരിടാനുളള ഈ പോരാട്ടത്തെ സൂചിപ്പിച്ചു കൊണ്ടു മൃതദേഹത്തിൽ തൈലം ഒഴിക്കുകയും ചെയ്യുന്നുണ്ട്).

3. ആത്മാക്കളുടെ വിശ്രമസ്ഥലം. ക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിച്ച് സത്യവിശ്വാസത്തോടെ മശിഹായിൽ നിദ്രിതരായവർ തന്നിൽ വിശ്വസിച്ച വലതു ഭാഗത്തെ കളളനു യേശു വാഗ്ദാനം ചെയ്ത (ലൂക്കോസ് 23. 43) ഇടമായ പറുദീസ സംപ്രാപിക്കുകയും അവിടെ വിശ്വാസികളുടെ പിതാവായ അബ്രാഹാം ഒപ്പം സമാശ്വാസത്തോടെ വിശ്രമിക്കുകയും ചെയ്യുന്നു. എന്നാൽ വെളിച്ചത്തെക്കാളിരുളിനെ സ്നേഹിച്ചീ ലോകത്തിൻറ്റെ മക്കളായവർ കരുണയില്ലാത്ത ധനികനോടൊപ്പം പാതാളത്തിൽ (ലൂക്കോസ് 16. 23)  യാതന അനുഭവിക്കും.
3. പൊതുവായ പുനരുദ്ധാനം
മശിഹായുടെ മടങ്ങിവരവിൽ അതായത് കാലാവസാനത്തിൽ എല്ലാ മനുഷ്യരും ശാരീരികമായി ഉയർത്തെഴുന്നേൽക്കും. ഈ വിൺമയ ശരീരം ഏതുവിധമെന്ന് വ്യക്തമല്ലെങ്കിലും, ഉദ്ദിതനായ മശിഹായുടെ ശരീരസമാനം എന്നു നാം ചിന്തിക്കുന്നു.

4. അന്ത്യന്യായവിധി
മനുഷ്യൻ ശരീരത്തിൽ ഇരിക്കെ ചെയ്തതിനൊത്തവണം ഓരോരുത്തരും പ്രതിഫലം പ്രാപിക്കുന്ന ദിനമാണ് അന്ത്യന്യായവിധി എന്നു പറയുന്നത്. മശിഹായിൽ പ്രത്യാശ വച്ച വിശുദ്ധന്മാർ അവരുടെ  പുണ്യപ്രവൃത്തിക്കു തക്കവണം ദൈവീകമായ പ്രതിഫലം പ്രാപിച്ച് സ്വർഗ്ഗരാജ്യം അവകാശിക്കുകയും, ദൈവത്തെ നിഷേധിച്ച് തിന്മ പ്രവൃത്തികളിൽ മുഴുകിയ ദുഷ്ടന്മാർ അവരുടെ പ്രവർത്തിക്കു തക്കവണം ഓഹരി പ്രാപിച്ച് അഗ്നിനരകം അവകാശമായി നേടും. 

Keine Kommentare:

Our Horizon

Our Horizon
miles to go before I sleep